മമ്മൂക്കയ്‌ക്കൊപ്പം അഭിനയിച്ചാല്‍ ശരിയാവില്ലെന്ന് തോന്നി, ഒടുവില്‍ പ്രൊഡക്ഷന്‍ കണ്‍ട്രോളറോട് തുറന്നു പറഞ്ഞു: അലന്‍സിയര്‍

മമ്മൂട്ടിക്കൊപ്പം അഭിനയിക്കില്ലെന്ന് തീരുമാനിച്ചതിനെ കുറിച്ച് തുറന്നു പറഞ്ഞ് അലന്‍സിയര്‍. മമ്മൂട്ടിയുടെ സിനിമയിലേക്ക് വിളിച്ചപ്പോള്‍ തനിക്ക് ശരിയാകുമെന്ന് തോന്നിയില്ല. അദ്ദേഹം ഭയങ്കര ദേഷ്യക്കാരനാണ് എന്നായിരുന്നു കേട്ടിട്ടുള്ളത്. ഭാര്യയെ വിളിച്ച് ചോദിച്ചപ്പോള്‍ വിട്ടുകള എന്നാണ് അവളും പറഞ്ഞത് എന്നാണ് അലന്‍സിയര്‍ പറയുന്നത്.

‘കസബ’ എന്ന ചിത്രത്തിലേക്ക് വിളിച്ചപ്പോഴുള്ള താന്‍ എടുത്ത ആദ്യ തീരുമാനത്തെ കുറിച്ചാണ് അലന്‍സിയര്‍ തുറന്നു പറഞ്ഞിരിക്കുന്നത്. ‘മഹേഷിന്റെ പ്രതികാരം’ കണ്ടിട്ടാണ് മമ്മൂക്ക എന്ന കസബയിലേക്ക് കാസ്റ്റ് ചെയ്യുന്നത്. മമ്മൂക്കയുടെ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ അലക്സ് ആണ് വിളിച്ചത്.

കോളാര്‍ എന്നൊരു സ്ഥലത്താണ് ഷൂട്ടെന്നും ഏഴ് ദിവസം വേണമെന്നും പറഞ്ഞു. മമ്മൂക്കയുടെ പടമാണെന്ന് കേട്ടതും താന്‍ ഞെട്ടി. താന്‍ ഭാര്യയെ വിളിച്ചു പറഞ്ഞു. മമ്മൂക്കയുടെ പടത്തിലേക്ക് വിളിച്ചിട്ടുണ്ട്. ശരിയാകുമെന്ന് തോന്നുന്നില്ല. അദ്ദേഹം ഭയങ്കര ദേഷ്യക്കാരനാണ് എന്നൊക്കെയാണ് കേട്ടിട്ടുള്ളത്.

പോകാന്‍ പറ്റുമോ എന്ന് അറിയില്ല, എന്ത് ചെയ്യണമെന്ന് ചോദിച്ചു. ‘ഇപ്പഴേ പോണോ, വിട്ടുകളാ’ എന്നാണ് അവള്‍ പറഞ്ഞത്. ഇതിന് ശേഷം അലക്സ് വിളിക്കുമ്പോഴൊക്കെ താന്‍ ഫോണ്‍ കട്ട് ചെയ്യും. നിരന്തരം വിളി തുടര്‍ന്നപ്പോള്‍ അലക്സിനോട് പേടിയാണെന്ന് പറഞ്ഞു.

എന്നാല്‍ നിങ്ങള്‍ വന്നില്ലെങ്കിലാണ് പ്രശ്നം എന്ന് അലക്സ് പറഞ്ഞു. അങ്ങനെയാണ് കസബയില്‍ എത്തുന്നത് എന്നാണ് അലന്‍സിയര്‍ ഒരു അഭുമഖത്തില്‍ പറയുന്നത്. നിതിന്‍ രഞ്ജി പണിക്കരുടെ സംവിധാനത്തില്‍ 20216ല്‍ പുറത്തിറങ്ങിയ സിനിമയാണ് അലന്‍സിയര്‍.

Latest Stories

മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച് നിതീഷ് കുമാര്‍ ബിഹാര്‍ ബിജെപിയ്ക്ക് കൈമാറി; ഉപമുഖ്യമന്ത്രിയും ബിജെപി നേതാവുമായ സാമ്രാട്ട് ചൗധരി ബിഹാറിലെ പുതിയ മുഖ്യമന്ത്രി

അഞ്ചരക്കണ്ടി കണ്ണൂര്‍ ഡെന്റല്‍ കോളേജിലെ നിതിന്‍ രാജിന്റെ മരണം, ആരോപണവിധേയനായ ഡോ. കെ റാമിനെ കോളേജില്‍നിന്ന് പുറത്താക്കും

ചേട്ടന്‍ തന്നെ താരം, ഐസിസി പ്ലെയര്‍ ഓഫ് ദ് മന്ത് പുരസ്‌കാരം സഞ്ജു സാംസണിന്

ട്രംപിന്റെ നാവിക ഉപരോധത്തെ വകവെയ്ക്കാതെ ചൈനീസ് കപ്പല്‍; അമേരിക്കന്‍ ഉപരോധമുള്ള 'റിച്ച് സ്റ്റാറി' ഹോര്‍മുസ് കടലിടുക്ക് കടന്നുപോയി

സര്‍ക്കാരിന് ജനങ്ങള്‍ എക്‌സിറ്റ് അടിച്ചു, എല്‍ഡിഎഫിന്റെ പരാജയം സഖാക്കള്‍ തന്നെ ആഗ്രഹിക്കുന്നുണ്ടെന്ന് ഷാഫി പറമ്പില്‍; കോണ്‍ഗ്രസിന്റേതാണ് അടുത്ത മുഖ്യമന്ത്രി, ഹൈക്കമാന്‍ഡ് തീരുമാനിക്കും

മൗനത്തിന്റെ രാഷ്ട്രീയം: ജാതി, വിദ്യാർത്ഥി മരണങ്ങൾ, അംബേദ്കർ ജയന്തിയുടെ മുന്നിൽ നിൽക്കുന്ന ഇന്ത്യയും കേരളവും

'മിടുക്കനായ വിദ്യാര്‍ത്ഥിയെ മരണത്തിലേക്ക് തള്ളിവിട്ടത് ആരായാലും മാപ്പര്‍ഹിക്കാത്ത കുറ്റമാണ്'; കേരളമാകെ നിതിന്‍ രാജിന്റെ കുടുംബത്തിനൊപ്പമാണെന്ന് മുഖ്യമന്ത്രി

നേമം, പാലക്കാട് ഉള്‍പ്പെടെ അഞ്ച് മുതല്‍ ഏഴ് സീറ്റുകള്‍വരെ നേടുമെന്ന് ബിജെപി വിലയിരുത്തല്‍; തൃശൂരിലും തിരുവനന്തപുരത്തും അട്ടിമറി സാധ്യതയെന്നും കോര്‍കമ്മിറ്റി

സ്വയം രക്ഷകനായ് ചിത്രീകരണം, മാര്‍പാപ്പയെ വിമര്‍ശിച്ച് പിന്നാലെ യേശുവായി ചിത്രീകരിച്ച ചിത്രവുമായി ട്രംപ്; വ്യാപക പ്രതിഷേധത്തിന് പിന്നാലെ ചിത്രം നീക്കി

ഡിജിറ്റൽ ആരോഗ്യ വിപ്ലവത്തിന്റെ മറുവശം, ASHA തൊഴിലാളികളുടെ “അദൃശ്യ ജോലിഭാരവും അസമത്വവും "