വാർത്താ വെബ്സൈറ്റ് ഹഫ്പോസ്റ്റ് ഇന്ത്യന്‍ പതിപ്പിന്‍റെ പ്രവർത്തനം നിർത്തിവെച്ചു

ഡിജിറ്റൽ വാർത്താ വെബ്സൈറ്റായ ഹഫ്പോസ്റ്റ് അതിന്റെ ഇന്ത്യൻ പതിപ്പിന്റെ പ്രവർത്തനം നിർത്തിവെച്ചു. നവംബർ 24 മുതൽ പ്ലാറ്റ്ഫോം ലഭ്യമാകില്ല.

“നവംബർ 24 മുതൽ ഹഫ്പോസ്റ്റ് ഇന്ത്യ ഉള്ളടക്കങ്ങൾ പ്രസിദ്ധീകരിക്കില്ല. കൂടുതൽ മികച്ച ആഗോള ഉള്ളടക്കത്തിനായി, ദയവായി ഹഫ്പോസ്റ്റ്.കോം സന്ദർശിക്കുക. നിങ്ങളുടെ പിന്തുണയ്ക്കും വായനക്കും ഞങ്ങൾ നന്ദി പറയുന്നു, ”കമ്പനി പ്രസ്താവനയിൽ പറഞ്ഞു.

ചൊവ്വാഴ്ച വൈകുന്നേരം ഹഫ്പോസ്റ്റ് ഇന്ത്യ എഡിറ്റർ അമാൻ സേതി ട്വിറ്ററിൽ വാർത്ത സ്ഥിരീകരിച്ചു. വെബ്‌സൈറ്റ് അടയ്‌ക്കുന്നതിനുള്ള കാരണങ്ങളെ കുറിച്ച് ഇതുവരെ വ്യക്തതയില്ല.

നിലവിൽ ഹഫ്പോസ്റ്റ് ഇന്ത്യ പ്രസിദ്ധീകരിച്ച മുഴുവൻ ഉള്ളടക്കങ്ങളും അതിന്റെ വെബ്‌സൈറ്റിലൂടെ വായിക്കാൻ സാധിക്കുന്നില്ല. ഉള്ളടക്കങ്ങൾ പിന്നീട് വെബ്‌സൈറ്റ് വഴിയോ അല്ലെങ്കിൽ അതിന്റെ മാതൃ വെബ്‌സൈറ്റായ യു.എസ് ആസ്ഥാനമായുള്ള ഹഫ്പോസ്റ്റ്.കോം വഴിയോ ലഭ്യമാക്കുമോ അല്ലെങ്കിൽ ആർക്കൈവ് ചെയ്യുമോ എന്ന് വ്യക്തമല്ല.

Latest Stories

ലോകം അത്ഭുതപ്പെടുകയും പാകിസ്ഥാന്‍ ഭയപ്പെടുകയും ചെയ്യുന്നു; പ്രധാനമന്ത്രി പാക് ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് ഉചിതമായ മറുപടി നല്‍കിയെന്ന് അമിത് ഷാ

വോഡഫോണ്‍ ഐഡിയ അടച്ചുപൂട്ടലിന്റെ വക്കിലോ? കുടിശിക എഴുതി തള്ളിയില്ലെങ്കില്‍ മുന്നോട്ട് പോകാനാകില്ലെന്ന് കമ്പനി സിഇഒ

കോഴിക്കോട് ആയുധങ്ങളുമായെത്തി വീട്ടില്‍ നിന്ന് വിദ്യാര്‍ത്ഥിയെ തട്ടിക്കൊണ്ടുപോയി; സംഭവത്തിന് പിന്നില്‍ സാമ്പത്തിക ഇടപാടുകളെന്ന് നിഗമനം; അന്വേഷണം ആരംഭിച്ച് പൊലീസ്

ഇന്ത്യയ്ക്ക് എത്ര യുദ്ധ വിമാനങ്ങള്‍ നഷ്ടപ്പെട്ടു? സൈനിക നീക്കം പാകിസ്ഥാനെ അറിയിച്ചത് കുറ്റകരം; കേന്ദ്ര സര്‍ക്കാരിനെതിരെ ചോദ്യങ്ങളുമായി രാഹുല്‍ ഗാന്ധി

പാകിസ്ഥാന് നിര്‍ണായക വിവരങ്ങള്‍ ചോര്‍ത്തി നല്‍കി; പ്രമുഖ യൂട്യൂബര്‍ ഉള്‍പ്പെടെ ആറ് പേര്‍ അറസ്റ്റില്‍

മെസിയും സംഘവും നിശ്ചയിച്ച സമയത്ത് തന്നെ കേരളത്തിലെത്തുമെന്നാണ് പ്രതീക്ഷയെന്ന് കായികമന്ത്രി; സ്‌പോണ്‍സര്‍മാര്‍ പണമടയ്ക്കുമെന്ന പ്രത്യാശയുമായി വി അബ്ദുറഹ്‌മാന്‍

കേന്ദ്രത്തോട് വിയോജിപ്പുണ്ട്, സര്‍വകക്ഷി സംഘത്തില്‍ സിപിഎമ്മും ഭാഗമാകും; ദേശീയ താത്പര്യമാണ് പ്രധാനമെന്ന് എംഎ ബേബി

ഇനി ഇലക്ട്രിക് ബുള്ളറ്റും! ഇലക്ട്രിക് ബൈക്കുകൾ പുറത്തിറക്കാൻ ഒരുങ്ങി റോയൽ എൻഫീൽഡ്

രാജ്യതലസ്ഥാനത്ത് ആം ആദ്മി പാര്‍ട്ടിയ്ക്ക് വന്‍ തിരിച്ചടി; മുകേഷ് ഗോയലിന്റെ നേതൃത്വത്തില്‍ പുതിയ പാര്‍ട്ടി

പേരിലും പോസ്റ്ററിലും നിഗൂഢത ഒളിപ്പിച്ച ‘ഡീയസ് ഈറേ’