ഖജനാവിൽ പൂച്ച പെറ്റുകിടക്കുന്നു, മന്ത്രിമാരുടെ വിദേശയാത്ര പൊടിപൊടിക്കുന്നു

കേന്ദ്ര സര്‍ക്കാര്‍  ഇന്നലെ നല്‍കിയ 960 കോടിയില്ലായിരുന്നുവെങ്കില്‍ ഇന്ന് കേരളത്തിന്റെ ഖജനാവ് പൂട്ടേണ്ടി വന്നേനെ, എന്നാലും മുഖ്യമന്ത്രിയുടെയും  മന്ത്രിമാരുടെയും വിദേശയാത്രക്ക് മുടക്കം  വരാതിരിക്കാന്‍ കാണിച്ച ശുഷ്‌കാന്തി അഭിനന്ദിക്കപ്പെടേണ്ടതാണ്. നാട്ടുകാര്‍ എങ്ങിനെയെങ്കിലും ജീവിച്ചോളും, എന്നാല്‍   മന്ത്രിമാര്‍ വിദേശ യാത്ര നടത്തിയില്ലങ്കില്‍,  അവിടെ  പോയി  കാര്യങ്ങള്‍ കണ്ട് പഠിച്ചില്ലങ്കില്‍  കേരളത്തിന്റെ ഗതിയെന്താകും.  മുഖ്യമന്ത്രി പിണറായി  വിജയനും,  വിദ്യാഭ്യാസ മന്ത്രി വി ശിവന്‍ കുട്ടിയും ഉദ്യോഗസ്ഥ സംഘവും ഒക്ടോബര്‍ ആദ്യവാരം ഫിന്‍ലന്‍ഡും നോര്‍വ്വേയും സന്ദര്‍ശിക്കും. വിദ്യാഭ്യാസമേഖലയിലെ സഹകരണത്തിന് ഫിന്‍ലന്‍ഡ് ക്ഷണിച്ചത് കൊണ്ടു  യാത്ര തിരിക്കുന്നുവെന്നാണ് സര്‍ക്കാര്‍ വിശദീകരണം. അതോടൊപ്പം നോര്‍വ്വയിലെ  നോക്കിയാ  ഫാക്ടറിയും സന്ദര്‍ശിക്കുമെന്നറിയുന്നു.

Latest Stories

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി

'ഭാവിയുടെ വാ​ഗ്ദാനമായി അവതരിപ്പിച്ചു, രാ​ഹുൽ പൊതുരം​ഗത്ത് നിന്ന് മാറ്റിനിർത്തപ്പെടേണ്ടയാൾ... എല്ലാം അറിഞ്ഞിട്ടും നേതാക്കൾ കവചമൊരുക്കി'; കോൺ​ഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി

'എംപിമാർ സർക്കാരിന് വേണ്ടത് നേടിയെടുക്കാൻ ബാധ്യതയുള്ളവർ'; പി എം ശ്രീയിലെ ഇടപെടലിൽ ജോൺ ബ്രിട്ടാസിനെ പിന്തുണച്ച് മുഖ്യമന്ത്രി

'കോൺഗ്രസിൽ അഭിപ്രായവ്യത്യാസം പറയാൻ സ്വാതന്ത്ര്യമുണ്ട്, ശശി തരൂർ സിപിഎമ്മിലായിരുന്നുവെങ്കിൽ പിണറായി വിജയന് എതിരേ ഒരക്ഷരം മിണ്ടിപ്പോയാൽ എന്തായിരിക്കും ഗതി'; കെ സി വേണുഗോപാൽ

'സർക്കാർ പദവിയിലിരിക്കെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് ആയത് ചട്ടവിരുദ്ധം'; കെ ജയകുമാറിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി