കൊടിക്കുന്നിലിന്റെ കെ.പി.സി.സി പ്രസിഡന്റ് മോഹം വെട്ടിയത് ഉമ്മൻചാണ്ടിയും രമേശും ചേർന്ന്

1989 ല്‍ പാര്‍ലമെന്റിലെത്തുകയും  കേന്ദ്രമന്ത്രി , എ ഐ സി സി സെക്രട്ടറി, കെ പി സി സി ജനറല്‍ സെക്രട്ടറി, വര്‍ക്കിംഗ് പ്രസിഡന്റ് , കോണ്‍ഗ്രസ്  പാര്‍ലമെന്റി പാര്‍ട്ടി സെക്രട്ടറി  തുടങ്ങിയ സ്ഥാനങ്ങളൊക്കെ അലങ്കരിക്കുകയും  ചെയ്ത കൊടിക്കുന്നില്‍  കോണ്‍ഗ്രസിലെ സീനിയര്‍  നേതാക്കളിലൊരാളും  കെ പി സി സി പ്രസിഡന്റ്  സ്ഥാനത്തേക്ക് തികച്ചും അര്‍ഹതയുള്ളയാളുമാണ്.    എന്നാല്‍  കേരളത്തിലെ കോണ്‍ഗ്രസിനെ ഇപ്പോള്‍  നയിക്കുന്ന ആരും തന്നെ അദ്ദേഹം ആ പദവിയിലേക്ക് വരുന്നതില്‍ അനുകൂലമല്ല.  കൊടിക്കുന്നിലിനെ കെ പി സി സി പ്രസിഡന്റാക്കുന്നതില്‍ ഉമ്മന്‍ചാണ്ടിയും  രമേശും മാത്രമല്ല,  കെ സി വേണുഗോപാലും വി ഡി സതീശനും വരെ  എതിര്‍പ്പായിരുന്നു. കേരളത്തിലെ  നേതാക്കളെല്ലാം സംയുക്തമായി എതിര്‍ക്കുമ്പോള്‍ പി്‌ന്നെ കൊടിക്കുന്നിലിനെ പരിഗണിക്കാന്‍  ഹൈക്കമാന്‍ഡിന് കഴിയുകയുമില്ല.

Latest Stories

എഎപി വിട്ട് ബിജെപിയിൽ ചേർന്നതോടെ രാഘവ് ഛദ്ദയെ ഇൻസ്റ്റഗ്രാമിൽ അൺഫോളോ ചെയ്ത് ലക്ഷങ്ങൾ; പോയവരിൽ കൂടുതലും ജെന്‍സികൾ

ഹർഭജൻ സിംഗിനെ ഞാൻ ഇൻസ്റ്റയിൽ നിന്ന് ബ്ലോക്ക് ചെയ്തു, എന്നോട് അവൻ ചെയ്തത് ഞാൻ ക്ഷമിച്ചെങ്കിലും ഒരിക്കലും അത് മറക്കില്ല: ശ്രീശാന്ത്

പാറമേക്കാവ് ദേവസ്വത്തിന്റെ വെടിക്കെട്ട് ശാലയിൽ നിരോധിത സ്ഫോടക വസ്തുക്കളില്ല; കേസെടുത്തത് പൂരം തകർക്കാനെന്ന് ദേവസ്വം

'ആർഎസ്എസ് രാഷ്ട്രീയ സറണ്ടർ സംഘ്''; രാം മാധവിലൂടെ ആർഎസ്എസിന്റെ യഥാർഥ മുഖം പുറത്തുവന്നു : രാഹുൽ ഗാന്ധി

രണ്ടുദിവസം കൂടി കഠിനമായ ചൂടുണ്ടാകും, അനാവശ്യ യാത്രകള്‍ ഒഴിവാക്കണമെന്ന് മന്ത്രി കെ രാജന്‍; ഹീറ്റ് സ്‌ട്രെസ്സ് ഉണ്ടാകുന്ന സ്ഥിതിയുണ്ടെന്ന് ആരോഗ്യവകുപ്പ് വിലയിരുത്തല്‍; വേനല്‍ മഴ രണ്ടുദിവസത്തിനുള്ളില്‍ വന്നേക്കും

ചൂടിൽ ആശ്വാസം? അതിശക്തമായ മഴ വരുന്നു; നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു

'അവസാന ഓവറുകളിൽ അടിച്ച് കളിക്കേണ്ടതിനു പകരം അവന്മാർ ടെസ്റ്റ് കളിക്കുന്നു'; പരിഹസിച്ച് ആകാശ് ചോപ്ര

അഞ്ചരക്കണ്ടി ഡെന്റല്‍ കോളേജിലെ നിതിന്റെ മരണം: ഒന്നാം പ്രതി ഡോ. എം കെ റാമിന് മുന്‍കൂര്‍ ജാമ്യമില്ല; രണ്ടാം പ്രതി സംഗീത നമ്പ്യാര്‍ക്ക് കോടതി ജാമ്യം അനുവദിച്ചു

ഇതാണോ പിണറായി വിജയനും മന്ത്രിമാരും പറഞ്ഞ പവർകട്ട് ഇല്ലാത്ത പത്ത് വർഷം?; അപ്രഖ്യാപിത ലോഡ് ഷെഡ്ഡിങ് ഉടൻ പിൻവലിക്കണം : വി. ഡി. സതീശൻ

പൊതുയിടങ്ങളിൽ തണ്ണീർപ്പന്തൽ, അങ്കണവാടികളിലും സ്കൂളുകളിലും കൂൾ റൂഫ്; കനത്ത ചൂടിൽ അതീവ ജാ​ഗ്രത വേണമെന്ന് മുഖ്യമന്ത്രി