പിണറായിയുമായി ഇനി യോജിച്ചു പോകാന്‍ കഴിയില്ലന്ന് ഇ.പി ജയരാജന്‍

കൊടിയേരി ബാലകൃഷ്ണന്റെ മരണ ശേഷം  സി പിഎം സംസ്ഥാന സെക്രട്ടറിയാകാന്‍ അതിയായി ആഗ്രഹിച്ചിരുന്നയാളാണ് ഇ പി ജയരാജന്‍. പിണറായിക്കും കൊടിയേരിക്കും ശേഷം കണ്ണൂര്‍ ലോബിയിലെ ഏറ്റവും ശക്തനായ നേതാവും ഇ പി ജയരാജനായിരുന്നു. എം വി ഗോവിന്ദന്‍ ഒരിക്കലും കണ്ണൂരിലെ ശക്തരായ സി   പി എം നേതാക്കളുടെ പട്ടികയില്‍ ഇല്ലാതിരുന്നയാളാണ്. മാത്രമല്ല എം വി ഗോവിന്ദനെക്കാള്‍ സീനിയറും അദ്ദേഹത്തെക്കാള്‍ കൂടുല്‍ പദവികള്‍ പാര്‍ട്ടിയില്‍ വഹിച്ചയാളുമാണ് ഇ പി ജയരാജന്‍.

Latest Stories

ക്രിസ്റ്റഫർ നോളന്റെ ആ ചിത്രത്തെക്കാൾ മുൻപ്, അതൊക്കെ മലയാള സിനിമയിൽ പരീക്ഷിച്ചിട്ടുണ്ട്: ബേസിൽ ജോസഫ്

'ധ്യാനിനെ പോലെ എന്നെ പേടിക്കേണ്ട'; ഇന്റർവ്യൂവിൽ വന്നിരുന്ന് താൻ സിനിമയുടെ കഥ പറയില്ലെന്ന് അജു വർഗീസ്; ഗുരുവായൂരമ്പല നടയിൽ പ്രൊമോ

4500 രൂപയുടെ ചെരിപ്പ് ഒരു മാസത്തിനുള്ളിൽ പൊട്ടി; വീഡിയോയുമായി നടി കസ്തൂരി

കഴിഞ്ഞ ഒൻപത് വർഷമായി വാക്ക് പാലിക്കുന്നില്ല; കമൽഹാസനെതിരെ പരാതിയുമായി സംവിധായകൻ ലിംഗുസാമി

ഇന്ദിരയെ വീഴ്ത്തിയ റായ്ബറേലിയെ അഭയസ്ഥാനമാക്കി രക്ഷപ്പെടുമോ കോണ്‍ഗ്രസ്?

വിനോദയാത്രകൾ ഇനി സ്വകാര്യ ട്രെയിനിൽ; കേരളത്തിലെ ആദ്യ സ്വകാര്യ ട്രെയിന്‍ സർവീസ്; ആദ്യ യാത്ര ജൂൺ 4 ന്

കാമുകിയുടെ ഭര്‍ത്താവിനോട് പക; പാഴ്‌സല്‍ ബോംബ് അയച്ച് മുന്‍കാമുകന്‍; യുവാവും മകളും കൊല്ലപ്പെട്ടു

ആരാധകർ കാത്തിരുന്ന ഉത്തരമെത്തി, റൊണാൾഡോയുടെ വിരമിക്കൽ സംബന്ധിച്ചുള്ള അതിനിർണായക അപ്ഡേറ്റ് നൽകി താരത്തിന്റെ ഭാര്യ

കാമുകനുമായി വഴക്കിട്ട് അര്‍ദ്ധനഗ്നയായി ഹോട്ടലില്‍ നിന്നും ഇറങ്ങിയോടി..; ബ്രിട്‌നി സ്പിയേഴ്‌സിന്റെ ചിത്രം പുറത്ത്, പിന്നാലെ വിശദീകരണം

ആളുകളുടെ മുന്നിൽ കോൺഫിഡൻ്റ് ആയി നിൽക്കാൻ പറ്റിയത് ആ സിനിമയ്ക്ക് ശേഷം: അനശ്വര രാജൻ