ഗിമ്മിക്കുകളുടെ തുടര്‍കഥ, പ്രതീക്ഷയും പ്രതിപക്ഷ മങ്ങലും: 2024ലെ രാഷ്ട്രീയ ഇന്ത്യ

2024 രാഷ്ട്രീയ ഇന്ത്യയില്‍ ഒട്ടനവധി ഞെട്ടലുകളുടേയും പൊറാട്ടു നാടകങ്ങളുടേയും കൂടിയായിരുന്നു. മൂന്നാം മോദി സര്‍ക്കാരിന് വഴിയൊരുക്കിയ ലോക്സഭാ തിരഞ്ഞെടുപ്പും പ്രതിപക്ഷത്തിന്റെ പ്രതീക്ഷ ഉണര്‍ത്തിയ പോരാട്ടവീര്യവും പിന്നീട് സംസ്ഥാന തിരഞ്ഞെടുപ്പുകളിലെ പ്രതിപക്ഷ തിരിച്ചു വരവും കിതപ്പുമെല്ലാം കണ്ട വര്‍ഷം. ബിജെപി കൂട്ടുകക്ഷി മന്ത്രിസഭയിലേക്ക് ഒതുങ്ങിയെന്നതാണ് 2014നേയും 2019നേയും അപേക്ഷിച്ച് ലോക്സഭാ തിരഞ്ഞെടുപ്പിനെ നിര്‍ണായകമാക്കിയത്. കോണ്‍ഗ്രസ് ലോക്സഭയില്‍ ചെറുതായി ഒന്ന് കുതിച്ചും പിന്നീട് സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പില്‍ കിതച്ചു ചുമച്ച് അവശ നിലയിലായതും 2024 കണ്ടു. പക്ഷേ അപ്പോഴും 10 വര്‍ഷത്തിനിപ്പുറം രാജ്യത്ത് ഒരു പ്രതിപക്ഷ നേതാവ് ഉണ്ടായി എന്നതാണ് 2024 കൊണ്ടുവന്ന മാറ്റം.

Latest Stories

'കോൺഗ്രസിൽ അഭിപ്രായവ്യത്യാസം പറയാൻ സ്വാതന്ത്ര്യമുണ്ട്, ശശി തരൂർ സിപിഎമ്മിലായിരുന്നുവെങ്കിൽ പിണറായി വിജയന് എതിരേ ഒരക്ഷരം മിണ്ടിപ്പോയാൽ എന്തായിരിക്കും ഗതി'; കെ സി വേണുഗോപാൽ

'സർക്കാർ പദവിയിലിരിക്കെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് ആയത് ചട്ടവിരുദ്ധം'; കെ ജയകുമാറിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി

9ാം ദിവസവും രാഹുല്‍ ഒളിവില്‍ തന്നെ; മുൻകൂര്‍ ജാമ്യാപേക്ഷയുമായി ഇന്ന് ഹൈക്കോടതിയെ സമീപിച്ചേക്കും, രാഹുല്‍ മാങ്കൂട്ടത്തിലിനെ കസ്റ്റഡിയിലെടുക്കാനുള്ള നീക്കം ഊര്‍ജിതമാക്കി എസ്‌ഐടി

'കഴിവില്ലാത്തവർ കഴിവുള്ള കോഹ്ലിയുടെയും രോഹിതിന്റെയും വിധി എഴുതുന്നു': ഹർഭജൻ സിങ്

'ഒരു കാലത്തും നിങ്ങൾ അവരോട് എതിർത്ത് നിൽക്കാൻ പോകരുത്, അത് കളിക്കാരായാലും പരിശീലകനായാലും': രവി ശാസ്ത്രി

'രാഹുലിന്റെ രാജി കേരളം ഒന്നടങ്കം ആവശ്യപ്പെടുന്നത്, ബ്രാഞ്ച് മെമ്പർ പോലുമല്ലാത്ത മുകേഷിനെ എങ്ങനെ പുറത്താക്കും... മുകേഷ് അന്നും ഇന്നും പാർട്ടി അംഗമല്ല'; എംവി ഗോവിന്ദൻ

'മുകേഷിന്റെ കാര്യം എടുക്കുക, ഇന്നും അയാൾ സിപിഎം നേതാവായ എംഎൽഎ...മധുരം വിളമ്പുന്ന ഡിവൈഎഫ്ഐക്കാരാ...ഉളുപ്പുണ്ടോ'; ഫേസ്ബുക്ക് പോസ്റ്റുമായി അബിൻ വർക്കി

'വ്യക്തിപരമായ സൗഹൃദത്തെ ഞാൻ രാഷ്ട്രീയത്തിൽ കൊണ്ടുവന്നതല്ല, പിന്തുണച്ചത് രാഷ്ട്രീയമായി മാത്രം'; പുറത്താക്കൽ നടപടി കൂട്ടായി ആലോചിച്ചെടുത്തതെന്ന് ഷാഫി പറമ്പിൽ

'കാട്ടരുവിക്കരികിലിരുന്ന് അട്ട കടിച്ച മുറിവിൽ അമർത്തി ചൊറിഞ്ഞയാൾ ഉരുവിട്ടുകൊണ്ടേയിരുന്നു...എന്റെ ഹിക്ക ഇതറിഞ്ഞാലുണ്ടല്ലോ'; പരിഹസിച്ച് പിഎം ആർഷോ

'എംഎല്‍എ സ്ഥാനത്ത് തുടരുന്ന കാര്യം തീരുമാനിക്കേണ്ടത് രാഹുല്‍, പാർട്ടിയുടെ അന്തസ് ഉയര്‍ത്തിപ്പിടിക്കുക എന്നതാണ് പ്രാഥമികമായ കാര്യം'; കെസി വേണുഗോപാല്‍