സിംഗപ്പൂരിൽ സിന്ധുവിന്റെ വിജയസ്മിതം; ചരിതനേട്ടം; സീസണിലെ മൂന്നാം കിരീടം

പി വി സിന്ധു 21-9, 11-21, 21-15 എന്ന സ്കോറിന് വാങ് സി യിയെ പരാജയപ്പെടുത്തി സിംഗപ്പൂരിലെ തന്റെ കന്നി കിരീടവും 2022 ൽ കൊറിയ ഓപ്പണിലും സ്വിസ് ഓപ്പണിലും വിജയിച്ചതിന് ശേഷം മൂന്നാം കിരീടവും സ്വന്തമാക്കി. തുടർച്ചയായി 13 പോയിന്റുകൾ നേടിയതുൾപ്പെടെയുള്ള ഓപ്പണിംഗ് ഗെയിം അവസാനിപ്പിക്കാൻ സിന്ധുവിന് വേണ്ടിവന്നത് വെറും 12 മിനിറ്റ് മാത്രം

രണ്ടാം ഗെയിമിൽ കണ്ടത് എതിരാളിയുടെതകർപ്പൻ തിരിച്ചുവരവായിരുന്നു. വേഗതയുള്ള നീക്കങ്ങൾക്ക് മുന്നിൽ സിന്ധു പതറിയപ്പോൾ രണ്ടാം ഗെയിം വാങ് സി യി സ്വന്തമാക്കി. മൂന്നാം ഗെയിം ഇഞ്ചോടിഞ്ച് രീതിയിലാണ് തുടങ്ങിയത്. ഒടുവിൽ സിന്ധു തന്റെ പൂർണ മികവിലേക്ക് ഉയർന്ന് മത്സരം സ്വന്തമാക്കി.

എന്തായാലും 2022 മികച്ച വർഷമാക്കാനുള്ള ഒരുക്കത്തിലാണ് സിന്ധു. വരാനിരിക്കുന്ന ചാംപ്യൻഷിപ്പുകളിൽ മികച്ച പ്രകടനം പുറത്തെടുത്താൽ ഒന്നാം നമ്പർ തിരിച്ചുപിടിക്കാനും താരത്തിന് സാധിക്കും.

Latest Stories

കേരളത്തിന് മോദിയുടെ ഗ്യാരന്റിയുണ്ട്, ഇത്തവണ അവസരം തന്നാല്‍ വികസനം ഉറപ്പാക്കാമെന്ന് പ്രധാനമന്ത്രി മോദി; 'കേരളത്തില്‍ മാറ്റം അനിവാര്യമാണ്, എന്‍ഡിഎയ്ക്ക് അവസരം തന്നാല്‍ അത്ഭുതകരമായ കാഴ്ച കാണാം'

സോളാര്‍ കേസില്‍ ഗണേഷ് കുമാറിന് തിരിച്ചടി; നിയമസഭാ തിരഞ്ഞെടുപ്പ് വരെ നടപടികള്‍ നിര്‍ത്തിവെയ്ക്കണമെന്ന ഹര്‍ജി കോടതി തള്ളി

ആലുവയില്‍ എന്‍.ഡി.ആര്‍. ഇന്‍ഡസ്ട്രിയല്‍ പാര്‍ക്ക് ഉദ്ഘാടനം ചെയ്ത് മന്ത്രി പി രാജീവ്; 250 കോടിയുടെ നിക്ഷേപം

10,800 കോടി രൂപയുടെ വികസന പദ്ധതികള്‍; തിരഞ്ഞെടുപ്പ് അടുത്തിരിക്കെ സംസ്ഥാനത്ത് പ്രധാനമന്ത്രി മോദിയുടെ ഉദ്ഘാടന മാമാങ്കം

പ്രണയമോ അധികാരമോ? ഗണേഷ് കുമാർ വിവാദവും കേരളത്തിലെ പുരുഷാധിപത്യത്തിന്റെ നീണ്ട ചരിത്രവും

പശ്ചിമേഷ്യന്‍ യുദ്ധത്തില്‍ നട്ടംതിരിയുന്നത് രാജ്യത്തെ അടുക്കളകളും; എല്‍പിജി വില കൂട്ടലിന് പിന്നാലെ ക്ഷാമവും; ഗാര്‍ഹിക സിലിണ്ടര്‍ ബുക്കിങ്ങിന് 25 ദിവസത്തെ ഇടവേള; പ്രതിസന്ധിയില്‍ അടച്ചുപൂട്ടുന്ന ഹോട്ടലുകള്‍

സമാന്തര ഉദ്ഘാടനം നടത്തി സര്‍ക്കാരിന്റെ പ്രതിഷേധം; പ്രധാനമന്ത്രിയുടെ ദേശീയ പാത വികസന ഉദ്ഘാടനം ബഹിഷ്‌കരിച്ച സര്‍ക്കാര്‍ ബദലായി ഉദ്ഘാടനം നടത്തി

മുഖ്യമന്ത്രിയെ ക്ഷണിച്ചിട്ടുണ്ട്, മുഖ്യമന്ത്രിയുടെ മരുമകനെ ക്ഷണിക്കണമെന്ന് എവിടെയും എഴുതിയിട്ടില്ല : രാജീവ് ചന്ദ്രശേഖർ

13 വർഷമായി കോമയിൽ; രാജ്യത്ത് ആദ്യമായി ദയാവധത്തിന് അനുമതി നൽകി സുപ്രീംകോടതി

മോദിയുടെ പരിപാടി ബഹിഷ്ക്കരിച്ച് സർക്കാർ; മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കില്ല, മന്ത്രി മുഹമ്മദ് റിയാസിനെ ഒഴിവാക്കിയതിൽ പ്രതിഷേധം