സ്പെയിൻ കളിക്കുന്ന കമ്പ്യൂട്ടർ ഗെയിം ഇന്ന് ഞങ്ങൾ തകർക്കും, ബ്രസീലിനെ ക്വാർട്ടറിൽ ഞങ്ങൾ നേരിടും; ആത്മവിശ്വാസത്തിൽ ജപ്പാൻ പരിശീലകൻ

വ്യാഴാഴ്‌ച നടക്കുന്ന ലോകകപ്പ് ഷോഡൗണിൽ സ്‌പെയിനിന്റെ “കമ്പ്യൂട്ടർ ഗെയിം” ഫുട്‍ബോൾ രീതിയെ അതിജീവിച്ച് അടുത്ത റൗണ്ടിലേക്ക് കടക്കാൻ ജപ്പാൻ ശ്രമിക്കും. ടൂർണമെന്റിലെ തങ്ങളുടെ രണ്ടാമത്തെ പ്രധാന അട്ടിമറിയാൻ ജപ്പാൻ ഇന്ന് ലക്ഷ്യമിടുന്നത്. ആദ്യ മത്സരത്തിൽ അവർ ജർമനിയെ തോൽപ്പിച്ചിരുന്നു. ഗ്രൂപ്പ് ഇയിലെ തങ്ങളുടെ ആദ്യ മത്സരത്തിൽ ജപ്പാൻ ജർമ്മനിയെ തോൽപ്പിച്ചപ്പോൾ ജപ്പാൻ വളരെ എളുപ്പത്തിൽ അടുത്ത റൗണ്ടിലെത്തുമെന്ന് എല്ലാവരും വിചാരിച്ചെങ്കിലും കോസ്റ്റാറിക്കയോട് ഏറ്റ അപ്രറ്റീക്ഷിത തോൽവി ടീമിനെ ചതിക്കുക ആയിരുന്നു.

സ്പെയിനിന്റെ ശക്തിയെക്കുറിച്ച്എം അവരുടെ തന്ത്രങ്ങളെക്കുറിച്ചും നന്നായി അറിയാവുന്ന ഹാജിം മൊറിയാസു ജാഗ്രത പുലർത്തുന്നുണ്ടെങ്കിലും മറ്റൊരു അത്ഭുതം സൃഷ്ടിക്കാൻ തന്റെ കളിക്കാരെ പിന്തുണച്ചു. “നാളെ ഞങ്ങളുടെ കളിക്കാർക്ക് ഉയർന്ന സമ്മർദ്ദമുള്ള ഗെയിമാണ്, പക്ഷേ അവർ തങ്ങളിലും അവരുടെ ടീമംഗങ്ങളിലും വിശ്വസിക്കണം,” അദ്ദേഹം ബുധനാഴ്ച പറഞ്ഞു.

“ഇത് ഒരു പ്രധാന മത്സരമാണ് — അത് ഒരിക്കലും മാറില്ല. കളിക്കാർ 100 % നൽകാമെങ്കിൽ ഇന്നത്തെ മത്സരത്തിൽ ജയിച്ച് കയറാൻ ഞങ്ങള്ക് സാധിക്കും.”

“ചൈതന്യവും സാങ്കേതികതയും” ഉള്ള “തന്ത്രപരമായി ശക്തമായ” ടീമാണ് മൊറിയാസു സ്പെയിനിനെ വിശേഷിപ്പിച്ചത്. “സ്‌പെയിൻ ഒരു കമ്പ്യൂട്ടർ ഗെയിം പോലെയാണ് കളിക്കുന്നതെന്ന് ആളുകൾ പറയുന്നു, കാരണം അവർ സ്ഥിരതയാർന്ന രീതിയിൽ കളിക്കുന്നു – അവർക്ക് ഒരു ശൈലിയും ആക്രമണ പദ്ധതിയും ഉണ്ട്,” അദ്ദേഹം പറഞ്ഞു. “എതിരാളിയെ ആശ്രയിച്ച് അവർ തന്ത്രങ്ങൾ മാറ്റുമെന്ന് തോന്നുന്നില്ല. ഞങ്ങൾ മനോഹരമായി കളിച്ചാൽ മാത്രമേ എതിരാളിയെ മറികടന്ന് ജയിക്കാൻ സാധിക്കു.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക