ഐഎസ്എല്‍: ഈസ്റ്റ് ബംഗാളും നോര്‍ത്തീസ്റ്റും ഓരോ ഗോളടിച്ച് സമനിലയില്‍ പിരിഞ്ഞു

ഇന്ത്യന്‍ സൂപ്പര്‍ലീഗ് ഫുട്‌ബോളില്‍ ഏറ്റവും അപ്രധാനമായ മത്സരത്തില്‍ ഈസ്റ്റ്ബംഗാളും നോര്‍ത്തീസ്റ്റ് യുണൈറ്റഡും ഓരോ ഗോളടിച്ച് സമനിലയില്‍ കുടുങ്ങി. ഈസ്റ്റ ബംഗാളിനായി അന്റോണിയോ പെരിസേവിച്ചും നോര്‍ത്തീസ്റ്റിനായി മാര്‍ക്കോ സാഹാനെക്കുമായിരുന്നു ഗോളടിച്ചത്. രണ്ടു ടീമും പട്ടികയില്‍ ഏറ്റവും പിന്നിലാണ്.

കളിയുടെ ആദ്യ പകുതിയില്‍ ഇഞ്ചുറി ടൈമില്‍ മാര്‍ക്കോ സഹേനെക്കിന്റെ ലോംഗ് ഷൂട്ട് വലയില്‍ കയറുകയായിരുന്നു. രണ്ടാം പകുതിയില്‍ കിട്ടിയ പെനാല്‍റ്റി മുതലാക്കിയാണ് അന്റോണിയോ പെരിസേവിക്ക് ടീമിന് സമനില നേടിശക്കാടുത്തത്. ഇരു ടീമുകളും ടേബിളില്‍ ഏറ്റവും അവസാന സ്ഥാനത്തായിരുന്നതിനാല്‍ മത്സരം തികച്ചും അപ്രധാനമായിരുന്നു.

കഴിഞ്ഞ അഞ്ചു മത്സരത്തില്‍ വിജയം കാണാതെ വന്ന ഈസ്റ്റ് ബംഗാളിന് ആറാം മത്സരത്തിലും ജയിക്കാനായില്ല. കഴിഞ്ഞ അഞ്ചു മത്സരത്തിനിടയില്‍ നോര്‍ത്തീസ്റ്റിന് ഒരു മത്സരം മാത്രമാണ് ജയിക്കാനായത്. ലീഗ് പട്ടികയില്‍ പത്താം സ്ഥാനത്താണ് നോര്‍ത്തീസ്റ്റ് യുണൈറ്റഡ്. 11 ാം സ്ഥാനത്താണ് ഈസ്റ്റ് ബംഗാളും.

Latest Stories

അടുത്ത നാല് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

കേസെടുക്കാൻ മാത്രമുള്ള ആക്രമണങ്ങൾ ഇന്നലെ നടന്നിട്ടില്ല,ഹർത്താലിൽ പങ്കെടുത്തവർക്കെതിരെയുള്ള കേസുകൾ പിൻവലിക്കണം; കേരളത്തിലെ ജനങ്ങൾ സമരം വിജയിപ്പിച്ചു :കൊടിക്കുന്നിൽ സുരേഷ്

മില്‍മയ്ക്ക് വില കൂട്ടാന്‍ തീരുമാനം; ലിറ്ററിന് നാല് രൂപ വര്‍ധിപ്പിക്കും

രണ്ടാം ഘട്ട വോട്ടെടുപ്പില്‍ പശ്ചിമ ബംഗാളില്‍ പരക്കെ അക്രമം; കേന്ദ്രസേന ബിജെപിയുടെ താല്‍പര്യങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കുന്നുവെന്ന് മമത

മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തഭൂമിയിൽ വീണ്ടും മോഷണം; ഫർണീച്ചറടക്കം ഒന്നരലക്ഷം രൂപയുടെ സാധനങ്ങൾ മോഷണം പോയി

പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റ് 2026 'എക്സലന്‍സ് റീഇമാജിന്‍ഡ്'; ഇന്ത്യയിലെ പ്രശസ്ത ബിസിനസ് കോണ്‍ക്ലേവ്, പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റിന്റെ മൂന്നാം പതിപ്പ് കൊച്ചിയില്‍

സ്വര്‍ണ വിലയില്‍ വീണ്ടും കുതിപ്പ്; പവന് 320 രൂപ കൂടി

89 സീറ്റുമായി യുഡിഎഫ് അധികാരത്തിലെത്തും, ബേപ്പൂരിൽ ജയിക്കും; പിണറായി പരാജയപ്പെട്ടാലും ഞെട്ടണ്ട: സർവേ റിപ്പോർട്ടുമായി പി. വി. അൻവർ

ലോഡ് ഷെഡിങ്ങിനെതിരായ ജനങ്ങളുടെ പ്രതിഷേധം; രാത്രി സമയത്ത് ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് പൊലീസിൽ പരാതി നൽകി കെഎസ്ഇബി ഉദ്യോഗസ്ഥർ

രഞ്ജിത്തിനെതിരെയായ ലൈംഗീക അതിക്രമ കേസ്: തെളിവുണ്ടെന്ന് എസ്‌ഐടി