ഖത്തറിൽ മത്സരം കാണണോ, മാന്യമായ വസ്ത്രം ധരിക്കണം; അല്ലെങ്കിൽ കടക്ക് പുറത്തും, ജയിലും

ഖത്തർ ലോക കപ്പ് പ്രഖ്യാപനം മുതൽ അടങ്ങാത്ത നില്കുന്ന ഒന്നാണ് വിവാദങ്ങൾ. യൂറോപ്യൻ രാജ്യങ്ങൾ വലിയ രീതിയിൽ എതിരായതിനാൽ തന്നെ ഖത്തറുമായി ബന്ധപ്പെട്ട എല്ലാ ചർച്ചകളിലും അവർ വളരെ ആവേശത്തോടെ പ്രതികരിക്കാറുണ്ട്. ഇപ്പോഴിതാ ഖത്തർ ലോകകപ്പുമായി ബന്ധപ്പെട്ട് മറ്റൊരു വിവാദം ഉയരുകയാണ്.

മറ്റ് രാജ്യങ്ങളിൽ നിന്ന് വരുന്ന വനിതാ ആരാധകരോട് ശരിയായ രീതിയിൽ വസ്ത്രം ധരിക്കണമെന്നും ശരീരഭാഗങ്ങൾ കൂടുതൽ വെളിപ്പെടുത്തുന്ന ഒന്നും ധരിക്കരുതെന്നും ഖത്തർ അധികൃതർ നിർദ്ദേശിച്ചിട്ടുണ്ട്. ഇങ്ങനെ ഒരു നിർദേശം നിലനിൽക്കുന്നതിനാൽ തന്നെ അത് പാലിച്ചില്ലെങ്കിൽ വലിയ നടപടികൾ സ്വീകരിക്കേണ്ടതായി വരുമെന്നും ഖത്തറുമായി ബന്ധപ്പെട്ട വെബ്സൈറ്റിൽ പറയുന്നു.

വിവിധ രാജ്യങ്ങളിൽ നിന്നുള്ള കോടികണക്കിന് ആരാധകർ ഖത്തറിൽ എത്തുമ്പോൾ തങ്ങളുടെ നിയമ്മങ്ങൾ അനുസരിക്കണം എന്നും അവർ പറയുന്നു. സ്ത്രീകൾ ഇറുകിയ വസ്ത്രം ധരിക്കുന്നതിനും ശരീരഭാഗങ്ങൾ പൊതുസ്ഥലത്ത് പ്രദർശിപ്പിക്കുന്നതിനും ഖത്തറിൽ നിയമപ്രകാരം വിലക്കുണ്ട്. ഇത് ശിക്ഷാർഹമായ കുറ്റമാണ്. എന്നാൽ ഫിഫ വെബ്സൈറ്റ് പറയുന്നത് ഖത്തറിൽ എത്തുന്ന സ്ത്രീകൾക്ക് ഇഷ്ടമുള്ള വസ്ത്രം ധരിക്കാം എന്നാണ്,

ഇന്ന് വരെ കണ്ടിട്ടുള്ളതിൽ വെച്ചിട്ട് ഏറ്റവും മികച്ച ലോകകപ്പ് ആക്കാനാണ് ഖത്തർ ശ്രമിക്കുന്നത്.

Latest Stories

'തിരഞ്ഞെടുപ്പ് ഫലത്തിൽ നിന്നും ഉൾക്കൊള്ളേണ്ടതെല്ലാം ഉൾക്കൊള്ളും, ജനങ്ങളെ ബോധ്യപ്പെടുത്തേണ്ടത് ബോധ്യപ്പെടുത്താൻ ശ്രമിക്കും'; എം സ്വരാജ്

എന്നെ ആരും റൊമാന്റിക് ഹീറോ എന്ന് വിളിച്ചിട്ടില്ല, വളരെ സീരിയസ് ആയ പ്രണയങ്ങളാണ് മമ്മൂട്ടി ചെയ്തിട്ടുള്ളത് : സുരേഷ് ഗോപി

'മുഖ്യമന്ത്രി രാജിവെക്കണം, വി ഡി സതീശനോട് ഒരു വിരോധവും ഇല്ല'; ആര്യാടൻ ഷൗക്കത്തിന് വിജയാശംസകൾ നേർന്ന് പി വി അൻവർ

സിറിയയിലെ പള്ളിയില്‍ ചാവേര്‍ ആക്രമണം; 21 പേര്‍ കൊല്ലപ്പെട്ടു; അമ്പതിലധികം പേര്‍ക്ക് പരിക്ക്; ആക്രമണത്തിന് പിന്നില്‍ ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ്

നിലമ്പൂര്‍ ആര്യാടന്‍ ഷൗക്കത്ത് 'കൈ'ക്കുള്ളിലാക്കി; 11077 വോട്ടിന്റെ വമ്പന്‍ ജയം; എല്‍ഡിഎഫ് സിറ്റിംഗ് സീറ്റ് പിടിച്ചെടുത്ത് അന്‍വറിനേയും മലര്‍ത്തിയടിച്ച യുഡിഎഫ് രാഷ്ട്രീയ വിജയം

'നിലമ്പൂരിൽ കണ്ടത് മുസ്‌ലിം ലീഗിൻ്റെ വിജയം, ഹിന്ദു വോട്ടുകൾ എൽഡിഎഫിന് ലഭിച്ചു'; ബിജെപിയുടെ വോട്ട് എവിടെപ്പോയെന്ന് വെള്ളാപ്പള്ളി നടേശൻ

ആര്യാടൻ മുഹമ്മദിന്റെ വേദന ആയിരുന്നു നിലമ്പൂർ; 'രാഷ്ട്രീയ പ്രവർത്തനം നിലമ്പൂർ തിരിച്ചുപിടിക്കൽ ആയിരിക്കണമെന്ന് പിതാവ് പറഞ്ഞു'; വിങ്ങിപ്പൊട്ടി ഷൗക്കത്ത്

തണലേകാൻ ഒരു വൻ മരം ഉള്ളപ്പോൾ തണലിന്റെ വില പലരും മനസിലാക്കാതെ പോകുന്നു : സീമ ജി. നായർ

'ഇത് യുഡിഎഫാണ്, 2026-ൽ യുഡിഎഫ് കൊടുങ്കാറ്റ് പോലെ തിരിച്ച് വരും'; വി ഡി സതീശൻ

രണ്ടുവട്ടം മണ്ഡലം നഷ്ടപ്പെട്ടപ്പോള്‍ പിതാവ് പറയുമായിരുന്നു നിലമ്പൂര്‍ തിരിച്ചുപിടിക്കലാവണം ഇനി നിങ്ങളുടെ രാഷ്ട്രീയപ്രവര്‍ത്തനമെന്ന്'; അന്‍വറിന്റെ വോട്ട്, യുഡിഎഫ് പ്രതീക്ഷിച്ചതിനപ്പുറം ഒന്നും നടന്നിട്ടില്ലെന്ന് ആര്യാടന്‍ ഷൗക്കത്ത്‌