പുഷ്പ തരംഗത്തിൽ ആറാടി വനിത ക്രിക്കറ്റ് താരങ്ങളും, നേപ്പാൾ താരം സോഷ്യൽ മീഡിയ സ്റ്റാർ

‘പുഷ്പ’ ജ്വരം ഇപ്പോൾ വനിതാ ക്രിക്കറ്റിനെയും ബാധിച്ചിരിക്കുകയാണ്. ഇന്ത്യൻ പ്രീമിയർ ലീഗ് (ഐ‌പി‌എൽ) 2022-ൽ രവീന്ദ്ര ജഡേജയും ഒബേദ് മക്കോയിയും നടത്തിയ പുഷ്പ ആഘോഷത്തിന് ശേഷം, ദുബായിൽ നടന്ന ഫെയർബ്രേക്ക് ഇൻവിറ്റേഷൻ ടൂർണമെന്റിൽ നേപ്പാൾ വനിതാ ക്രിക്കറ്റ് താരം ‘പുഷ്പ’ ആഘോഷം നടത്തുന്ന വീഡിയോ വൈറൽ ആയി. മെയ് 5 ന് ടൊർണാഡോസ് വിമൻ ആൻഡ് സഫയർസ് വിമൻ തമ്മിലുള്ള മത്സരത്തിൽ, നേപ്പാളിന്റെ സീതാ റാണ മഗർ ഒരു വിക്കറ്റ് വീഴ്ത്തിയ ശേഷം സൂപ്പർഹിറ്റ് സിനിമയായ ‘പുഷ്പ’യിലെ അല്ലു അർജുന്റെ ശൈലി അനുകരിച്ചുകൊണ്ട് ആഘോഷം നടത്തിയത്.

“ഇത് സോഷ്യൽ മീഡിയയിൽ വളരെയധികം വൈറൽ ആയി കഴിഞ്ഞു, നേപ്പാളിലെ സീതാ റാണാ മഗർ നിലവിൽ ഏറ്റവും ജനപ്രിയമായ ആഘോഷത്തിന്റെ ഭാഗമായി കഴിഞ്ഞു ,” പോസ്റ്റിന്റെ വീഡിയോയ്‌ക്കൊപ്പം ഐസിസി എഴുതി.

ഫെയർബ്രേക്ക് ഇൻവിറ്റേഷണൽ ടൂർണമെന്റ് എന്നത് ഒരു നവീന വനിതാ ക്രിക്കറ്റ് ടൂർണമെന്റാണ്, വളർന്നുവരുന്ന രാജ്യങ്ങളിലെ വനിതാ താരങ്ങൾക്ക് അവസരമായിട്ടാണ് ടൂർണമെന്റ് നടക്കുന്നത്. വലിയ സ്വീകാര്യതയാണ് ടൂർണമെന്റിന് ഉള്ളത്.

പുഷ്പ ആഘോഷം തരംഗം ആവുകയാണിപ്പോൾ. സിനിമ ലോകം മുഴുവൻ വിരൽ ആയതിന്റെ തെളിവാണിത്.

View this post on Instagram

A post shared by ICC (@icc)

Latest Stories

സ്വര്‍ണ വിലയില്‍ വീണ്ടും കുതിപ്പ്; പവന് 320 രൂപ കൂടി

89 സീറ്റുമായി യുഡിഎഫ് അധികാരത്തിലെത്തും, ബേപ്പൂരിൽ ജയിക്കും; പിണറായി പരാജയപ്പെട്ടാലും ഞെട്ടണ്ട: സർവേ റിപ്പോർട്ടുമായി പി. വി. അൻവർ

ലോഡ് ഷെഡിങ്ങിനെതിരായ ജനങ്ങളുടെ പ്രതിഷേധം; രാത്രി സമയത്ത് ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് പൊലീസിൽ പരാതി നൽകി കെഎസ്ഇബി ഉദ്യോഗസ്ഥർ

രഞ്ജിത്തിനെതിരെയായ ലൈംഗീക അതിക്രമ കേസ്: തെളിവുണ്ടെന്ന് എസ്‌ഐടി

വിരാട് കോഹ്ലിയാണ് തന്ത്രങ്ങൾ പറഞ്ഞു തരുന്നത്, അതുകൊണ്ട് തന്നെ വിക്കറ്റുകളും ലഭിക്കുന്നുണ്ട്: ഭുവനേശ്വർ കുമാർ

11 മണിക്കുള്ളിൽ ഡിജെ പാർട്ടികൾ അവസാനിപ്പിക്കാൻ നിർദേശം; കൊച്ചി സെന്‍ട്രല്‍ സബ് ഡിവിഷന്‍ പരിധിയില്‍ നിയന്ത്രണം

ഭുവിയെ ടീമിൽ എടുക്കാത്തത് അവന്റെ നഷ്ടമല്ല ഇന്ത്യയുടെ നഷ്ടമാണ്; തുറന്നടിച്ച് കെ ശ്രീകാന്ത്

എസ്എസ്എല്‍സി പരീക്ഷ ഫലപ്രഖ്യാപനം മെയ് 15ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22ന്

പവര്‍കട്ടുള്ള കേരളം, സംസ്ഥാനത്ത് രാത്രി 6നും 12നും ഇടയില്‍ ദിവസം അരമണിക്കൂര്‍ വൈദ്യുതി നിയന്ത്രണം; 'ലോഡ് ഷെഡിങ്' എന്ന വാക്ക് ഒഴിവാക്കി 'പീക്ക് ലോഡ് മാനേജ്‌മെന്റ്' എന്ന് വിളിക്കും

യുദ്ധത്തിന്റെ നടുവിൽ കുടുങ്ങിയവർ - ഗൾഫിലെ കുടിയേറ്റ തൊഴിലാളികളുടെ നിശ്ശബ്ദ പോരാട്ടം