ടീം ഓഫ് ദി ടൂർണമെന്റിൽ ഇടം നേടി മൂന്ന് ഇന്ത്യൻ താരങ്ങൾ, പട്ടികയിൽ ഇടം നേടി അപ്രതീക്ഷിത താരവും

ഓസ്‌ട്രേലിയയിൽ നടന്ന ലോകകപ്പ് മാമാങ്കം ഇന്നതിന്റെ വിജയിയെ നമുക്ക് അറിയാം. ആവേശകരമായ മത്സരങ്ങൾ ഒരുപാട് സാക്ഷ്യം വഹിക്കാൻ നമുക്ക് ഭാഗ്യം ലഭിച്ച ടൂർണമെന്റിൽ മഴ ഇടക്ക് രസംകൊല്ലി ആയെങ്കിലും ടി20 ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ടൂർണമെന്റ് ആയിരുന്നു കഴിഞ്ഞു പോയതെന്ന് നിസംശയം പറയാൻ നമുക്ക് സാധിച്ചു,

മികച്ച ബാറ്റിംഗ് ബോളിങ് പ്രകടനങ്ങൾ ഒരുപാട് കണ്ട ടൂർണമെന്റിലെ പ്ലയെർ ഓഫ് ദി ടൂർണമെന്റ് ആരാണെന്നുള്ള ചോദ്യം ഉൾപ്പടെ ഒരുപാട് ചോദ്യങ്ങൾക്ക് ഉത്തരം കിട്ടാനുണ്ട്. കോഹ്ലി, ശദാബ് ഉൾപ്പടെ ഉള്ളവർ പട്ടികയിൽ മുന്നിലാണ്.

ഇപ്പോഴിതാ ഈ ടൂര്ണമെറ്റിലെ ടീം ഓഫ് ദി ടൂർണമെന്റ് പുറത്ത് വന്നിരിക്കുകയാണ്. ഇന്ത്യയിൽ നിന്ന് കോഹ്ലി, സൂര്യകുമാർ, അർശ്ദീപ് സിംഗ് തുടങ്ങിയവരാണ് ഇന്ത്യയിൽ നിന്ന് പട്ടികയിൽ ഇടംപിടിച്ചിരിക്കുന്നത്.

ടീം ഓഫ് ദി ടൂർണമെന്റ്: ജോസ് ബട്ട്ലർ, അലക്സ് ഹെയ്ൽസ്, വിരാട് കോഹ്ലി, സൂര്യകുമാർ യാദവ്, ഗ്ലെൻ ഫിലിപ്സ്, സികിന്ദർ റാസ , ഷദാബ് ഖാൻ, നോർജെ, മാർക്ക് വുഡ്, ഷഹീൻ അഫ്രീദി, അർശ്ദീപ് സിംഗ്

Latest Stories

തദ്ദേശ തിരഞ്ഞെടുപ്പ്; ഏഴ് ജില്ലകളിൽ നാളെ വിധിയെഴുത്ത്

സ്ഥാനാർത്ഥിയുടെ അപ്രതീക്ഷിത മരണം; മലപ്പുറം മൂത്തേടം പഞ്ചായത്തിലെ ഏഴാം വാർഡിൽ തിരഞ്ഞെടുപ്പ് മാറ്റിവെച്ചു

'പ്രീണനത്തിനായി നെഹ്‌റു വന്ദേമാതരത്തെ വെട്ടിമുറിച്ചു, പിന്നീട് ഇന്ത്യയേയും'; കോണ്‍ഗ്രസിനെ വിമർശിച്ച് പ്രധാനമന്ത്രി

'സാമൂഹ്യാധികാര മുന്‍വിധികള്‍ക്കെതിരെ പരസ്യമായി നിലകൊണ്ട അതിജീവിത മലയാളിയുടെ യാഥാസ്ഥിതിക പൊതുബോധത്തിന്റെ എതിര്‍ചേരിയില്‍ നില്‍ക്കാനുള്ള അസാമാന്യ ധീരതയാണ് പ്രകടിപ്പിച്ചത്'; അതാണ് കേരളം ഈ വിധിക്കപ്പുറം ഏറ്റെടുക്കേണ്ട നീതിയുടെ സന്ദേശവും പോരാട്ടവുമെന്ന് പ്രമോദ് പുഴങ്കര

രാഹുലിനെതിരായ രണ്ടാം ബലാത്സംഗ കേസ്; മുൻ‌കൂർ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായി, വിധി 10 ന്

മദ്യപാനിയായ അച്ഛൻ്റെ ക്രൂര പീഡനം; ഒമ്പതാം ക്ലാസുകാരി ജീവനൊടുക്കാൻ ശ്രമിച്ചു

'ഒരു പോരാട്ടവും അന്തിമമല്ല...സർക്കാർ എന്നും അതിജീവിതക്കൊപ്പം'; മന്ത്രി വി ശിവൻകുട്ടി

സാമ്പത്തിക തർക്കം; ആലപ്പുഴയിൽ അമ്മയെ മകൻ മർദിച്ച് കൊന്നു

'എന്ത് നീതി? നമ്മൾ ഇപ്പോൾ കാണുന്നത് ശ്രദ്ധയോടെ തയ്യാറാക്കിയ തിരക്കഥയുടെ ക്രൂരമായ അനാവരണം’; പാർവതി തിരുവോത്ത്

'അവൾ ചരിത്രമാണ്, വിധി എതിരാണെങ്കിലും പൊതുസമൂഹം അവൾക്കൊപ്പമുണ്ട്'; നടി ആക്രമിക്കപ്പെട്ട കേസിലെ കോടതി വിധി നിരാശാജനകമെന്ന് കെ കെ രമ