Ipl

രാജസ്ഥാൻ മുന്നേറ്റങ്ങൾക്ക് കരുത്തു പകരാൻ സൂപ്പർ താരം എത്തുന്നു, രണ്ടാം സ്ഥാനം ഉറപ്പിച്ച് പ്ലേ ഓഫിലേക്ക്

രാജാസ്ഥൻ റോയൽസിന് ആശ്വസിക്കാം, അവസാന മത്സരത്തിനിറങ്ങും മുമ്പ് സൂപ്പർ താരം ടീമിലേക്ക് മടങ്ങിയെത്തുന്നു. വിൻഡീസ് പവർ ഹിറ്റർ ഷിമ്രോൺ ഹെറ്റ്മയറാണ് ടീം ക്യാംപിനൊപ്പം ചേരുന്നത്. ആദ്യത്തെ കുട്ടിയുടെ ജനനവുമായി ബന്ധപ്പെട്ട്, ഐപിഎല്ലിൽനിന്ന് ഇടവേള എടുത്ത ഹെറ്റ്മയർ കഴിഞ്ഞ ആഴ്ച ഗയാനയിലേക്കു മടങ്ങിയിരുന്നു.

ഇപ്പോഴിതാ അതിനിർണായകമായ പ്ലേ ഓഫ് മത്സരങ്ങൾ വരാനിരിക്കെ താരം തിരികെ ടീമിൽ എത്തിയിരിക്കുകയാണ്. എന്തായാലും സീസണിലെ 11 കളിയിൽ 72.75 ശരാശരിയിലും, 166.20 സ്ട്രൈക്ക് റേറ്റിലും 291 റണ്‍സ് അടിച്ചെടുത്ത ഹെറ്റ്മയറുടെ ബാറ്റിങ് ഫോം രാജസ്ഥാന്റെ മുന്നേറ്റത്തിൽ നിർണായകമായിരുന്നു.

താരത്തിന്റെ അവഭാവം അവസാന ഓവറുകളിൽ സ്കോർ ഉയർത്താനുള്ള രാജസ്ഥാൻ രീതിയെ ബാധിച്ചിരുന്നു. എന്തായാലും രണ്ടാം സ്ഥാനത്ത് തന്നെ പോരാട്ടം അവസാനിപ്പിക്കാൻ ജയം കൂടിയേ തീരു രാജസ്ഥാന്.

ഈ സീസണിൽ ആദ്യം ബാറ്റ് ചെയ്ത ടീമുകൾ അധികവും പരാജയപ്പെട്ടപ്പോൾ സഞ്ജുവിന്റെ ടീം അങ്ങനെ പതറിയില്ല. ഏഴ് വിജയങ്ങളാണ് അവർ സ്കോർ ഡിഫൻഡ് ചെയ്ത് കൊണ്ട്

Latest Stories

'മര്യാദയ്ക്ക് ശ്രദ്ധിച്ച് നിൽക്കണമായിരുന്നു, നിയമം വെച്ച് തന്നെയാണ് പുറത്താക്കിയത്'; സൽമാന് മറുപടിയുമായി ലിറ്റൺ ദാസ്

ടി-20 ലോകകപ്പ് ജേതാവിന് ജന്മനാടിന്റെ ആദരം; സഞ്ജുവിനെ ആദരിക്കാൻ കെസിഎ

ആലുവ അതുൽ ആക്രമിക്കപ്പെടുമെന്ന് ഒരാഴ്ച മുൻപ് ഇന്റലിജിൻസ് റിപ്പോർട്ട് ലഭിച്ചു; എന്നാൽ പോലീസ് അവഗണിച്ചു

ഇമ്മാതിരി മോശമായ പ്രവർത്തി ഞാൻ കാണിക്കില്ലായിരുന്നു: സല്‍മാന്‍ അലി ആഗ

'മാറ്റം അനിവാര്യം' ശ്രീനാരായണ ഭക്തര്‍ക്ക് ആശ്വാസമുള്ള പ്രഖ്യാപനം; വെള്ളാപ്പള്ളി നടേശനെ പുറത്താക്കിയ കോടതിവിധി സ്വാഗതം ചെയ്ത് ശിവഗിരി മഠം

യുഎഇയിലും മറ്റ് പലയിടത്തും പാചകവാതക നിയന്ത്രണമുണ്ട്, അവിടെ ജനാധിപത്യം അല്ലാത്തത് കൊണ്ട് ജനങ്ങൾ കയർത്തു സംസാരിക്കുന്നില്ല : സുരേഷ് ഗോപി

ശിവാലിക്കിന് പിന്നാലെ ഹോർമുസ് കടലിടുക്ക് കടന്ന് 'നന്ദാദേവി'യും; വരുന്നത് 46,000 മെട്രിക് ടണ്ണിലധികം എൽപിജി ചരക്കുമായി

'സൗന്ദര്യവും പാരമ്പര്യവും നോക്കിയല്ല സ്ഥാനാര്‍ത്ഥികളെ നിര്‍ണയിക്കുന്നത്, ഈട്ടി തടിയായാലും തേക്കായാലും മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോകും'; എംപിമാർ മത്സരിക്കേണ്ട : രാജ്‌മോഹൻ ഉണ്ണിത്താന്‍

കൊല്ലത്ത് ജാമ്യത്തിലിറങ്ങിയ ഗുണ്ടാ നേതാവിനെ പട്ടാപ്പകൽ റോഡിലിട്ട് വെട്ടിക്കൊന്നു; ആക്രമണം സ്റ്റേഷനിലെത്തി മടങ്ങുന്നതിനിടെ

ലഡാക്ക് പ്രക്ഷോഭ നായകനും സാമൂഹിക പ്രവർത്തകനുമായ സോനം വാങ്ചുക്കിന് മോചനം; ആറുമാസത്തെ തടവിന് ശേഷം എന്‍.എസ്.ഐ പിൻവലിക്കാൻ കേന്ദ്ര തീരുമാനം