റൺസ് നേടിയത് നിങ്ങളായിരിക്കും, കാരണം ഞാൻ; ഇഷാന്ത് ശർമ്മയുടെ റെക്കോഡ്

2007 ൽ ആ ടെസ്റ്റിലാണ് ഇഷാന്ത് എന്ന പതിനെട്ടുവയസ്സുകാരൻ ഇന്ത്യൻ ടെസ്റ്റ് ടീമിൽ അരങ്ങേറിയത്. ഉയരക്കാരനായ ഇഷാന്തിന്റെ പന്തുകൾ പോണ്ടിങ് ഉൾപ്പടെ പല താരങ്ങളെയും കുഴപ്പിച്ചു. എന്തിരുന്നാലും സ്ഥിരത നിലനിർത്താൻ താരത്തിനായില്ല.

പലപ്പോഴും ടെസ്റ്റ് ടീമിലൊക്കെ ഇടയ്ക്കിടെ വന്നുപോകുന്ന ഒരു അതിഥി മാത്രമായി ഇഷാന്ത് ഒതുങ്ങി. അതിനിടയിൽ ബുംറ, ഷമി, തുടങ്ങിയ താരങ്ങളുടെ കടന്നുവരവോടെ ഇഷാന്ത് ശരിക്കും ഔട്ടായി എന്നുപറയാം.

എന്നാൽ ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ ഒരു താരവും ആഗ്രഹിക്കാത്ത നാണക്കേടിന്റെ റെക്കോർഡിലും ഭാഗമാണ് ഇഷാന്ത്. മറ്റൊന്നും അല്ല ടെസ്റ്റിൽ ഈ നൂറ്റാണ്ടിൽ ഇന്ത്യക്ക് എതിരെ പിറന്ന മൂന്ന് വലിയ വ്യക്തികത സ്കോറുകളിലും ഇഷാന്തിന്റെ സംഭാവന ഉണ്ടായിരുന്നു.

അലിസ്റ്റർ കുക്ക് – 294 റൺസ്, എഡ്ജ്ബാസ്റ്റൺ 2011; മൈക്കൽ ക്ലാർക്ക് – 329 റൺസ്, സിഡ്നി 2012; ബ്രണ്ടൻ മക്കല്ലം – 302 റൺസ്, വെല്ലിംഗ്ടൺ 2014. ഇഷാന്ത് ശർമ്മ അവരുടെ ഇന്നിംഗ്‌സിന്റെ തുടക്കത്തിൽ ഇവരുടെ ക്യാച്ച് നഷ്ടപെടുത്തിയിരുന്നു.

അതായത് കിട്ടിയ അവസരം ഇഷാന്ത് നഷ്ടപെടുത്തിയിട്ടാണ് ഇവർ ഇന്ത്യക്ക് എതിരെ മിന്നികത്തിയത്.

Latest Stories

'എപ്പോഴും ഭാഗ്യം തുണയ്ക്കണമെന്നില്ല, വൈഭവ് കുറെ പഠിക്കേണ്ടതുണ്ട്': റോബിൻ ഉത്തപ്പ

അമേരിക്കയുമായി ഒരു ചർച്ചയ്ക്കുമില്ല, യുദ്ധം അഞ്ച് വർഷത്തേക്ക് തുടരാനും തയ്യാർ; ട്രംപിനെ തള്ളി ഇറാൻ

'ഫാസ്റ്റ് ബോളർമാരിലെ ഉസ്മാൻ താരിഖാണ് ജസ്പ്രീത് ബുംറ'; പാകിസ്ഥാൻ സിലക്ടറിന്റെ വാക്കുകൾക്കെതിരെ വിമർശനം ശക്തം

'മര്യാദയ്ക്ക് ശ്രദ്ധിച്ച് നിൽക്കണമായിരുന്നു, നിയമം വെച്ച് തന്നെയാണ് പുറത്താക്കിയത്'; സൽമാന് മറുപടിയുമായി ലിറ്റൺ ദാസ്

ടി-20 ലോകകപ്പ് ജേതാവിന് ജന്മനാടിന്റെ ആദരം; സഞ്ജുവിനെ ആദരിക്കാൻ കെസിഎ

ആലുവ അതുൽ ആക്രമിക്കപ്പെടുമെന്ന് ഒരാഴ്ച മുൻപ് ഇന്റലിജിൻസ് റിപ്പോർട്ട് ലഭിച്ചു; എന്നാൽ പോലീസ് അവഗണിച്ചു

ഇമ്മാതിരി മോശമായ പ്രവർത്തി ഞാൻ കാണിക്കില്ലായിരുന്നു: സല്‍മാന്‍ അലി ആഗ

'മാറ്റം അനിവാര്യം' ശ്രീനാരായണ ഭക്തര്‍ക്ക് ആശ്വാസമുള്ള പ്രഖ്യാപനം; വെള്ളാപ്പള്ളി നടേശനെ പുറത്താക്കിയ കോടതിവിധി സ്വാഗതം ചെയ്ത് ശിവഗിരി മഠം

യുഎഇയിലും മറ്റ് പലയിടത്തും പാചകവാതക നിയന്ത്രണമുണ്ട്, അവിടെ ജനാധിപത്യം അല്ലാത്തത് കൊണ്ട് ജനങ്ങൾ കയർത്തു സംസാരിക്കുന്നില്ല : സുരേഷ് ഗോപി

ശിവാലിക്കിന് പിന്നാലെ ഹോർമുസ് കടലിടുക്ക് കടന്ന് 'നന്ദാദേവി'യും; വരുന്നത് 46,000 മെട്രിക് ടണ്ണിലധികം എൽപിജി ചരക്കുമായി