'130 കിലോ മീറ്റര്‍ വേഗം മാത്രമേ അവര്‍ നേരിട്ടിട്ടുള്ളൂ', ഇന്ത്യയെ ചൊടിപ്പിച്ച് ഓസീസ് ഇതിഹാസം

ഇന്ത്യന്‍ ബാറ്റര്‍മാര്‍ ഐപിഎല്ലില്‍ 130 കിലോ മീറ്റര്‍ വേഗത്തിലെ പന്തുകള്‍ മാത്രമേ നേരിട്ടിട്ടുള്ളൂവെന്ന് മുന്‍ ഓസ്‌ട്രേലിയന്‍ താരവും പാക് കോച്ചിംഗ് സ്റ്റാഫുമായ മാത്യൂ ഹെയ്ഡന്‍. അതാണ് ഷഹീന്‍ അഫ്രീദിയുടെ പന്തുകള്‍ ഇന്ത്യക്ക് പ്രശ്‌നം സൃഷ്ടിച്ചതെന്നും ഹെയ്ഡന്‍ പറഞ്ഞു.

ഐപിഎല്ലിനിടെ 130 കിലോ മീറ്റര്‍ വേഗത്തിലെ പന്തുകളാണ് ഇന്ത്യന്‍ ബാറ്റര്‍മാര്‍ കളിച്ചത്. ഷഹീന്‍ അഫ്രീദിയെ പോലെ വേഗമുള്ള ഒരു ബോളറെ നേരിടാന്‍ അതുപോര. കഴിഞ്ഞ അഞ്ചാഴ്ചയ്ക്കിടെ ഞാന്‍ കണ്ട ഏറ്റവും മികച്ച രണ്ട് പന്തുകളായിരുന്നു അവ രണ്ടും. രോഹിത് ശര്‍മ്മയ്‌ക്കെതിരെ ന്യൂബോളില്‍ വേഗമുള്ള ഇന്‍സ്വിംഗിംഗ് യോര്‍ക്കര്‍ എറിയാന്‍ അഫ്രീദി കാട്ടിയ ധൈര്യം അഭിനന്ദനീയം- ഹെയ്ഡന്‍ പറഞ്ഞു.

ട്വന്റി20 ലോക കപ്പിലെ ഇന്ത്യ-പാക് മത്സരത്തിന്റെ വിധി നിര്‍ണയിച്ചത് ഷഹീന്‍ അഫ്രീദിയുടെ പേസ് ബോളിംഗാണ്. ഓപ്പണര്‍മാരായ രോഹിത് ശര്‍മ്മയെയും കെ.എല്‍.രാഹുലിനെയും പുറത്താക്കിയ അഫ്രീദി ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലിയുടെ വിക്കറ്റും പോക്കറ്റിലാക്കിയിരുന്നു.

Latest Stories

മുകുന്ദൻ ഉണ്ണിക്ക് ശേഷം വീണ്ടും അഭിനവ് സുന്ദർ നായക്; കൂടെ നസ്‌ലെനും; 'മോളിവുഡ് ടൈംസ്' ടൈറ്റിൽ പോസ്റ്റർ പുറത്ത്

ബിജെപി കുതന്ത്രങ്ങളില്‍ കിതയ്ക്കുന്ന കോണ്‍ഗ്രസ്

കയ്യടി നേടി സിജു വിത്സന്റെ 'പഞ്ചവത്സര പദ്ധതി'; വിജയകരമായ രണ്ടാം വാരത്തിലേക്ക്

വീണിടം വിദ്യയാക്കുന്ന മോദി ബിജെപി കുടില തന്ത്രത്തില്‍ വീഴുന്ന കോണ്‍ഗ്രസ്

പ്രായമല്ല, എപ്പോഴും അപ്ഡേറ്റഡായി കൊണ്ടിരിക്കുക എന്നതാണ് പ്രധാന കാര്യം: ടൊവിനോ തോമസ്

അന്നെന്തോ കയ്യില്‍ നിന്നു പോയി, ആദ്യത്തെയും അവസാനത്തെയും അടിയായിരുന്നു അത്..; 'കുട്ടിച്ചാത്തനി'ലെ വിവിയും വര്‍ഷയും ഒരു വേദിയില്‍

ലൂസിഫറിലെക്കാൾ പവർഫുള്ളായിട്ടുള്ള വേഷമായിരിക്കുമോ എമ്പുരാനിലെതെന്ന് നിങ്ങൾ പറയേണ്ട കാര്യം: ടൊവിനോ തോമസ്

ഭിക്ഷക്കാരനാണെന്ന് കരുതി പത്ത് രൂപ ദാനം നല്‍കി; സന്തോഷത്തോടെ സ്വീകരിച്ച് തലൈവര്‍! പിന്നീട് അബദ്ധം മനസിലാക്കി സ്ത്രീ

എസി 26 ഡിഗ്രിക്ക് മുകളിലായി സെറ്റ് ചെയ്യുക; വൈദ്യുതി വാഹനങ്ങള്‍ ചാര്‍ജ് ചെയ്യുന്നത് ഒഴിവാക്കുക; അലങ്കാര ദീപങ്ങള്‍ പ്രവര്‍ത്തിപ്പിക്കരുത്; മുന്നറിയിപ്പുമായി കെഎസ്ഇബി

ആ രണ്ടെണ്ണത്തിന്റെയും പേരിൽ ആരാധകർ തല്ലുണ്ടാക്കുന്നത് മിച്ചം, റൊണാൾഡോയും മെസിയും ഗോട്ട് വിശേഷണത്തിന് പോലും അർഹർ അല്ല; ഇതിഹാസം ആ താരം മാത്രമെന്ന് സൂപ്പർ പരിശീലകൻ