അയ്യേ എൻ്റെ ഇരയാണോ....ജാഫറിന്റെ ബഹുമതിയിൽ അയാളെ ട്രോളി വോൺ ; ജാഫർ മറുപടി കാത്ത് ആരാധകർ

ക്രിക്കറ്റ് ഇതിഹാസങ്ങളായ മൈക്കൽ വോണും വസീം ജാഫറും തമ്മിലുള്ള സോഷ്യൽ മീഡിയ കളിയാക്കൽ പലപ്പോഴും ആരാധകരെ രസിപ്പിക്കുന്നതും ചിരിപ്പിക്കുന്നതുമാണ്. പലപ്പോഴും ആ പോരുകളിൽ ജയിക്കുന്നത് ജാഫർ തന്നെയാണ്.

വോൺ ഒന്ന് ഇട്ടാൽ തിരിച്ച് 10 ഇടുന്നതാണ് ഇരുവരും തമ്മിലുള്ള രീതിയെന്നത് ശ്രദ്ധിക്കേണ്ട കാര്യമാണ്. ജാഫറിനെ പഞ്ചാബ് കിങ്‌സ് അവരുടെ ബാറ്റിംഗ് കോച്ചായി നിയമിച്ചതിന് പിന്നാലെ എത്തി തന്റെ കൂട്ടുകാരനെ കളിയാക്കി കൊണ്ടുള്ള വോണിന്റെ ട്വീറ്റ്.

‘ബാറ്റിംഗ് പരിശീലകനായി നിയമിപ്പിക്കപ്പെട്ടതിൽ അഭിനന്ദനം’ എന്ന പഞ്ചാബിന്റെ ട്വീറ്റിനാണ് “ഞാൻ പുറത്തായ ഒരാൾ ഇന്ന് ബാറ്റിംഗ് പരിശീലകനാണ്,” വോൺ പോസ്റ്റ് റീട്വീറ് ചെയ്തത്. 2002 ലെ ലോർഡ്‌സ് ടെസ്റ്റിൽ ജാഫറിനെ പുറത്താക്കിയത് വൺ ആയിരുന്നു.

എന്തായാലും സാധാരണ ഇതിനൊക്കെ തക്ക മറുപടി നൽകുന്ന ജാഫർ വക മറുപടി പ്രതീക്ഷിച്ചിരിക്കുകയാണ് ആരാധകർ.

Latest Stories

ദൗത്യം ഫലംകണ്ടു, താന്‍ തയ്യാറാക്കിയ റിപ്പോര്‍ട്ട് പ്രധാനമന്ത്രിയ്ക്ക് സമര്‍പ്പിക്കുമെന്ന് ശശി തരൂര്‍

സത്യം അന്വേഷിക്കേണ്ടത് പ്രധാനമാണ്; ബിജെപി ജനങ്ങളുടെ മരണത്തിലും കളവ് പറയുന്നുവെന്ന് അഖിലേഷ് യാദവ്

“ഈവലയം”: സ്‌ക്രീൻ ആസക്തിയുടെ അദൃശ്യ കെണികളെക്കുറിച്ച് ഒരു ചലച്ചിത്രം; റിലീസ് 13ന്

രണ്ടു ഭാ​ഗങ്ങൾ വെട്ടിയൊതുക്കി ഒറ്റചിത്രമായി റീ റിലീസിനെത്തിക്കും; 'ബാഹുബലി' തീയേറ്ററുകളിൽ എത്തുക ഒക്ടോബറിൽ..

കബഡി മത്സരത്തിന്റെ ചടുലതയും ആകാംക്ഷയുമായി ഷെയ്ന്‍ നിഗം; സോഷ്യല്‍ മീഡിയയില്‍ തരംഗമായി 'ബള്‍ട്ടി' ടൈറ്റില്‍ ടീസര്‍

കുംഭമേളയിൽ കൊല്ലപ്പെട്ടത് 82 പേർ, സർക്കാർ കണക്ക് തള്ളി ബിബിസി; 37 പേർ മരിച്ചെന്നാണ് യുപി സർക്കാറിൻ്റെ ഔദ്യോഗിക കണക്ക്

കേരള തീരത്തെ തുടര്‍ച്ചയായ കപ്പലപടങ്ങള്‍ ആശങ്കപ്പെടേണ്ട സാഹചര്യമെന്ന് സുരേഷ് ഗോപി; 'എയിംസിന് വേണ്ടി കേരളം നല്‍കിയത് ഒരേ ഒരു ഓപ്ഷന്‍, എന്നിട്ട് ഇത്രയും ശാഠ്യം പിടിക്കുന്നുണ്ടെങ്കില്‍ അതിന് പിന്നിലെ കാര്യങ്ങള്‍ അന്വേഷിക്കൂ'

പന്നിക്കെണിയിൽ നിന്ന് ഷോക്കേറ്റ് വിദ്യാർത്ഥി മരിച്ച സംഭവം; കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ

പഞ്ചാബ് ഉറപ്പായും ജയിക്കുമായിരുന്നു, എന്നാൽ എല്ലാ പ്രതീക്ഷകളും ഇല്ലാതാക്കിയത് അവൻ, ഫൈനലിൽ വില്ലനായത് ആരെന്ന് പറഞ്ഞ് നേഹാൽ വധേര

വെല്‍ഫയര്‍ പാര്‍ട്ടി മുന്‍പും യുഡിഎഫിന് വോട്ട് ചെയ്തിട്ടുണ്ട്; ഇടതുപക്ഷത്തിനും വോട്ട് ചെയ്തിട്ടുണ്ട്, അന്നൊന്നും ഇല്ലാത്ത ചോദ്യം ഇപ്പോള്‍ എന്തിനെന്ന് ആര്യാടന്‍ ഷൗക്കത്ത്