പ്രായം കൂടുന്തോറും 50 ഓവര്‍ കഠിനമാകുന്നു; വിരമിക്കല്‍ സൂചന നല്‍കി സൂപ്പര്‍ താരം

ഈ വര്‍ഷം ഇന്ത്യയില്‍ നടക്കുന്ന 50 ഓവര്‍ ലോകകപ്പിന് ശേഷം ഏകദിന ക്രിക്കറ്റില്‍ നിന്ന് വിരമിക്കുമെന്ന സൂചന നല്‍കി ഇംഗ്ലണ്ട് വെറ്ററന്‍ ഓള്‍റൗണ്ടര്‍ മൊയീന്‍ അലി. പ്രായം കൂടുന്തോറും 50 ഓവര്‍ ക്രിക്കറ്റ് കൂടുതല്‍ കഠിനമാകുമെന്ന് താരം കരുതുന്നു.

അദ്ദേഹത്തിന്റെ സ്പിന്‍-ബൗളിംഗും ഹാര്‍ഡ്-ഹിറ്റിംഗ് കഴിവുകളും കണക്കിലെടുക്കുമ്പോള്‍ വൈറ്റ്-ബോള്‍ ക്രിക്കറ്റിന്റെ രണ്ട് രൂപങ്ങളിലും ഇംഗ്ലണ്ടിന്റെ ആദ്യ പേരുകളില്‍ ഒരാളാണ് അലി. കഴിഞ്ഞ വര്‍ഷം ഓസ്ട്രേലിയയില്‍ നടന്ന ഇംഗ്ലണ്ടിന്റെ ടി20 ലോകകപ്പ് വിജയത്തിലും ഓഫ് സ്പിന്നര്‍ നിര്‍ണായക പങ്ക് വഹിച്ചു.

ബംഗ്ലാദേശിനെതിരായ മൂന്നാമത്തെയും അവസാനത്തെയും ടി20 ഐക്ക് മുന്നോടിയായി സംസാരിക്കവേയാണ് വിരമിക്കലിനെ കുറിച്ച് താരം സൂചന നല്‍കിയത്. 2023 ലോകകപ്പില്‍ കളിക്കാനും അത് നേടാനും തനിക്ക് താല്‍പ്പര്യമുണ്ടെന്നും എന്നാല്‍ താന്‍ ആ ഫോര്‍മാറ്റില്‍ കൂടുതല്‍ കാലം തുടരുന്നത് കരുതുന്നില്ലെന്നും അലി പറഞ്ഞു.

ഞാന്‍ ഒരുപാട് ലക്ഷ്യങ്ങള്‍ വെയ്ക്കുന്നില്ല. പക്ഷേ വരുന്ന ലോകകപ്പ് കളിക്കണം, ആ ലോകകപ്പിന്റെ ഭാഗമാകണം, ആ ലോകകപ്പ് വിജയിക്കണം. അവിടെ കാണാം എന്ന് പ്രതീക്ഷിക്കുന്നു. ഞാന്‍ വിരമിക്കുമെന്നോ വിരമിക്കില്ലെന്നോ ഞാന്‍ പറയുന്നില്ല- അലി പറഞ്ഞു.

Latest Stories

IPL 2025: ഡൽഹി ക്യാപിറ്റൽസ് മാനേജ്‍മെന്റ് വിളിച്ചട്ടും വരാതെ ഇരുന്നത് ആ ഒരു കാരണം കൊണ്ടാണ്: മിച്ചൽ സ്റ്റാർക്ക്

IPL 2025: ഈ ദുരന്തത്തിന് അവന്മാരാണ് കാരണം, അതുകൊണ്ട് ഞങ്ങൾ നടപടികൾക്ക് ഒരുങ്ങുകയാണ്: ബിസിസിഐ സെക്രട്ടറി

'എനിക്ക് പണി തന്ന ആ താരത്തെ പുറത്താകാൻ ഞാൻ ശ്രമിച്ചു'; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി രോഹിത് ശർമ്മ

ഭൂമിക്കേ ആവശ്യമില്ലാത്ത ജീവിതമാണ്, ആത്മഹത്യ ചെയ്യാന്‍ തോന്നും.. ഡിപ്രഷന് മരുന്ന് കഴിച്ചു കൊണ്ടിരിക്കുന്ന ആളാണ് ഞാന്‍: ലക്ഷ്മി മേനോന്‍

തൊഴിൽ ചട്ടങ്ങളിൽ മാറ്റം വരുത്തി ആന്ധ്ര; ജോലി സമയം 9 ൽ നിന്നും 10 മണിക്കൂർ ആക്കി, ആറ് മണിക്കൂർ ജോലി ചെയ്താൽ 1 മണിക്കൂർ വിശ്രമം

'തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നത് നിയമത്തോടുള്ള അനാദരവ്, തികച്ചും അസംബന്ധം'; രാഹുൽ ​ഗാന്ധിയുടെ ആരോപണം തള്ളി തെരഞ്ഞെടുപ്പ് കമ്മിഷൻ

കേരളത്തിൽ കൊവിഡ് കേസുകൾ 2000ത്തിലേക്ക്, ഒറ്റ ദിവസം 127 പേരുടെ വർധന; രാജ്യത്ത് 5755 പേർക്ക് കൊവിഡ്

തെന്നല ബാലകൃഷ്ണപിളള ഇനി ഓർമ്മ; അന്തിമോപചാരം അര്‍പ്പിച്ച് നേതാക്കൾ

'മഹാരാഷ്ട്ര തെരഞ്ഞെടുപ്പില്‍ ഒത്തുകളി നടന്നു, ബിഹാറിലും ബിജെപി ഇത് ആവര്‍ത്തിക്കും'; വീണ്ടും ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച് രാഹുല്‍ ഗാന്ധി

ഗവര്‍ണര്‍ ആര്‍ലേക്കറുടെ ഭാരതാംബ ആര്‍എസ്എസിന്റേയും; ത്രിവര്‍ണപതാകയല്ല, അത് കാവിക്കൊടി; ഭാരതമാതാവിന്റെ ചരിത്രം ബ്രിട്ടീഷുകാര്‍ക്കെതിരെ പോരാടിയവരുടേതാണ്, കാവി തിരുകി കയറ്റിയാല്‍ ചരിത്രം മാറില്ല