ഋഷഭ് പന്തിനെ വിവാഹം കഴിച്ചൂടെ?, വൈറലായി ഉര്‍വശി റൗട്ടേലയുടെ പ്രതികരണം

ഒരു സമയത്ത് ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞുനിന്ന പേരുകളായിരുന്നു ഋഷഭ് പന്തിന്റെയും ഉര്‍വശി റൗട്ടേലയുടെയും. പന്ത് തന്നെ പിന്തുടരുന്നതായി ബോളിവുഡ് നടി ആരോപിച്ചിരുന്നു. എന്നിരുന്നാലും, അവളുടെ അവകാശവാദങ്ങള്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ നിരസിച്ചു. പന്തിന്റെ കാര്‍ അപകടത്തിന് ശേഷം, ക്രിക്കറ്റ് താരം വേഗത്തില്‍ സുഖം പ്രാപിക്കട്ടെയെന്ന് ആശംസിച്ച് പോസ്റ്റുമായി നടി രംഗത്തുവന്നിരുന്നു.

സമീപകാല അഭിമുഖങ്ങളിലൊന്നില്‍ ഋഷഭ് പന്തിനെ വിവാഹം കഴിക്കാനുള്ള സാധ്യതയെക്കുറിച്ച് ഉര്‍വ്വശിയോട് ചോദിച്ചു. ഇതിനോടുള്ള താരത്തിന്റെ പ്രകടനം വൈറലായിരിക്കുകയാണ്. താരത്തെക്കുറിച്ചുള്ള കമന്റുകള്‍ വായിക്കുകയായിരുന്നു അവതാരകന്‍. ഇതിനിടെയാണ് വിവാഹത്തെ കുറിച്ചുള്ള ചോദ്യം ഉയര്‍ന്നത്.

റിഷഭ് പന്ത് നിങ്ങളെ ഒരുപാട് ബഹുമാനിക്കുന്നുണ്ട്. നിങ്ങള്‍ അവനെ വിവാഹം കഴിച്ചാല്‍ ഞങ്ങള്‍ക്ക് ഒരുപാട് സന്തോഷമാകും എന്നായിരുന്നു അവതാരകന്‍ വായിച്ച കമന്റ്. നോ കമന്റ്സ് എന്നായിരുന്നു ഉര്‍വ്വശി ഇതിന് നല്‍കിയ മറുപടി.

പിന്നാലെ പാക് താരം നസീം ഷായ്ക്ക് നല്‍കാന്‍ ആഗ്രഹിക്കുന്ന ടാഗ് എന്തായിരിക്കുമെന്നായിരുന്നു ചോദിച്ചത്. ബോളര്‍ എന്നാണ് ഇതിന് ഉര്‍വ്വശി നല്‍കിയ മറുപടി.

Latest Stories

'നടന്നത് ദൗര്‍ഭാഗ്യകരമായ അപകടം, രാഷ്ട്രീയവത്ക്കരിക്കരുത്'; അജിത് പവാറിന്റെ മരണത്തില്‍ ശരത് പവാർ

അജിത് പവാറിന്റെ മരണം; അപകട കാരണം കാഴ്ചപരിധി കുറഞ്ഞതാണെന്ന് കേന്ദ്ര വ്യോമയാന മന്ത്രി

ഹേയ് പാകിസ്ഥാൻ, ഓടി രക്ഷപ്പെടൂ, നിങ്ങളുടെ നഖ്‌വിക്ക് തന്നെ ഇന്ത്യയെ ഭയമാണ്, ടൂർണമെന്റിൽ നിന്നും പിന്മാറൂ: കൃഷ്ണമാചാരി ശ്രീകാന്ത്

ക്ഷമിക്കണം സഞ്ജു, ടി-20 ലോകകപ്പിൽ നീ ബെഞ്ചിൽ ഇരിക്കുന്നത് തന്നെയാണ് നല്ലത്; താരത്തിനെതിരെ വൻ ആരാധകരോഷം

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ