രോഹിത് കാണിച്ച ആ മണ്ടത്തരമാണ് മത്സരത്തിൽ ഇന്ത്യക്ക് പണിയായത്, വമ്പൻ വാദവുമായി സാബ കരിം

ഇന്നലെ കൊളംബോയിൽ ശ്രീലങ്കയ്‌ക്കെതിരായ ആദ്യ ഏകദിനത്തിനിടെ, രോഹിത് ശുഭ്‌മാൻ ഗില്ലിന് തെറ്റായ സമയത്ത് ഒരു ഓവർ നൽകിയതാണ് മത്സരം സമനിലയിൽ അവസാനിക്കാൻ കാരണം ആയതെന്ന് മുൻ ഇന്ത്യൻ വിക്കറ്റ് കീപ്പർ സാബ കരിം പറഞ്ഞു. തന്റെ ഓവറിൽ ഗിൽ 14 റൺസ് വഴങ്ങി മത്സരത്തിലേക്ക് തിരിച്ചുഅവരാണ് ലങ്കയെ സഹായിച്ചു.

ക്യാപ്റ്റൻ രോഹിത് ശർമ്മയുടെയും പരിശീലകൻ ഗൗതം ഗംഭീറിൻ്റെയും നീക്കത്തിന് പിന്നിലെ ചിന്താഗതി തനിക്ക് മനസ്സിലായെന്ന് കരീം പറഞ്ഞു, സമാനമായ തന്ത്രം ടി20 യിൽ സൂര്യകുമാർ യാദവ് റിങ്കു സിങ്ങിലൂടെ പരീക്ഷിച്ചു. അന്ന് വിജയിച്ചതിന് ശേഷം ആ തന്ത്രത്തിന്റെ പ്രസക്തി മനസിലാക്കിയ രോഹിത് ഇന്നലെ അത് നടപ്പിലാക്കുക ആയിരുന്ന

സോണി സ്‌പോർട്‌സ് നെറ്റ്‌വർക്കിനോട് സംസാരിക്കുമ്പോൾ സാബ പറഞ്ഞത് ഇങ്ങനെ:

“ശ്രീലങ്കയ്‌ക്കെതിരായ ടി 20 പരമ്പരയിൽ റിങ്കുവിലൂടെ സൂര്യകുമാർ നടപ്പിലാക്കിയ തന്ത്രം ആയിരുന്നു ഇന്നലെ രോഹിത്തിന്റെ മനസ്സിൽ. എന്നാൽ വീണ്ടും, ഇത് ആദ്യമായി പന്തെറിയുന്ന ഗിൽ ആയിരുന്നു. അന്താരാഷ്‌ട്ര ക്രിക്കറ്റിലെ ആദ്യ ബൗളിംഗ്, അദ്ദേഹത്തിൻ്റെ ഓവർ കാര്യങ്ങൾ ലങ്കയ്ക്ക് അനുകൂലമാക്കി.”

ശിവം ദുബെയ്‌ക്ക് കുറച്ച് ഓവർ കൂടി നൽകണം ആയിരുന്നു എന്ന് സാബ കരിം പറഞ്ഞു. മീഡിയം പേസർ നാല് ഓവർ എറിഞ്ഞ് 19 റൺസ് മാത്രം വഴങ്ങി ഒരു വിക്കറ്റ് വീഴ്ത്തി.

“ഇന്ത്യയ്ക്ക് ഈ ഗ്രൗണ്ടിൽ ഒരു അധിക സ്പിൻ ഓപ്‌ഷൻ ആവശ്യമായിരുന്നു, വ്യവസ്ഥകൾ കണക്കിലെടുത്ത്, ഇന്ത്യയ്ക്ക് കുറച്ച് ഓവർ കൂടി ദുബൈക്ക് ഒപ്പം പോകാമായിരുന്നു. അവർ പക്ഷെ ഗില്ലിനെ പരീക്ഷിച്ചു, അത് ശരിയായ തീരുമാനം ആണെന്ന് തെളിഞ്ഞില്ല. ” അദ്ദേഹം കൂട്ടിച്ചേർത്തു.

Latest Stories

സാമ്പത്തിക തർക്കം; ആലപ്പുഴയിൽ അമ്മയെ മകൻ മർദിച്ച് കൊന്നു

'എന്ത് നീതി? നമ്മൾ ഇപ്പോൾ കാണുന്നത് ശ്രദ്ധയോടെ തയ്യാറാക്കിയ തിരക്കഥയുടെ ക്രൂരമായ അനാവരണം’; പാർവതി തിരുവോത്ത്

'അവൾ ചരിത്രമാണ്, വിധി എതിരാണെങ്കിലും പൊതുസമൂഹം അവൾക്കൊപ്പമുണ്ട്'; നടി ആക്രമിക്കപ്പെട്ട കേസിലെ കോടതി വിധി നിരാശാജനകമെന്ന് കെ കെ രമ

ദുബായില്‍ 10,000 ചതുരശ്ര അടി വിസ്തീര്‍ണ്ണത്തില്‍ ഐസിഎല്‍ ഗ്രൂപ്പിന്റെ നവീകരിച്ച കോര്‍പ്പറേറ്റ് ആസ്ഥാനം; ഇന്ത്യയിലെ മുന്‍നിര NBFC അടക്കമുള്ള ഐസിഎല്‍ ഗ്രൂപ്പ് മിഡില്‍ ഈസ്റ്റില്‍ പ്രവര്‍ത്തനം കൂടുതല്‍ വിപുലീകരിക്കുന്നു

നടിയെ ആക്രമിച്ച കേസില്‍ വിചാരണക്കോടതി വിധിക്കെതിരെ അപ്പീല്‍ പോകാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായി നിയമമന്ത്രി പി രാജീവ്; 'സമര്‍പ്പിച്ചത് 1512 പേജുള്ള ആര്‍ഗ്യുമെന്റ് നോട്ട്, അതിന് അനുസൃതമായ വിധിയല്ല ഇപ്പോള്‍ വന്നിട്ടുള്ളത്'

'നിയമം നീതിയുടെ വഴിക്ക് നീങ്ങട്ടെ, കോടതിയെ ബഹുമാനിക്കുന്നു'; നടിയെ ആക്രമിച്ച കേസിലെ വിധിയിൽ പ്രതികരിച്ച് താരസംഘടന 'അമ്മ'

'പ്രിയപ്പെട്ടവളെ നിനക്കൊപ്പം... അതിക്രൂരവും ഭീകരവുമായ ആക്രമണം നടത്തിയവർക്കെതിരെയുള്ള പോരാട്ടങ്ങളെ നയിച്ചത് ദൃഢനിശ്ചയത്തോടെയുള്ള നിന്റെ ധീരമായ നിലപാട്'; അതിജീവിതക്ക് പിന്തുണയുമായി വീണ ജോർജ്

'മുത്തശ്ശിയെ കഴുത്തറുത്ത് കൊന്ന് മൃതദേഹം കട്ടിലിനടിയില്‍ ചാക്കില്‍ കെട്ടി സൂക്ഷിച്ചു'; കൊല്ലത്ത് ലഹരിക്കടിമയായ ചെറുമകന്റെ കൊടുംക്രൂരത

നടിയെ ആക്രമിച്ച കേസ്; സർക്കാർ ഇരക്കൊപ്പമെന്ന് മന്ത്രി സജി ചെറിയാൻ, വിധി പഠിച്ചശേഷം തുടർനടപടി

'അന്വേഷണ സംഘം ക്രിമിനലുകൾ ആണെന്ന ദിലീപിന്റെ ആരോപണം ഗുരുതരം, സർക്കാർ എപ്പോഴും അതിജീവിതക്കൊപ്പം'; എകെ ബാലൻ