നായകന്മാരെ ഉറപ്പിച്ച് ലക്‌നൗവും അഹമ്മദാബാദും; സൂപ്പര്‍ താരം ലേലക്കളത്തിലേക്ക്

ഐപിഎല്ലിലെ പുതിയ ടീമുകളായ ലക്‌നൗവും അഹമ്മദാബാദും നായകന്മാരെ ഉറപ്പിച്ചതായി റിപ്പോര്‍ട്ടുകള്‍. ലക്‌നൗ കെ.എല്‍. രാഹുലിനെയും അഹമ്മദാബാദ് ഹാര്‍ദിക് പാണ്ഡ്യയേയും തങ്ങളുടെ ടീമിന്റെ നായകന്മാരായി തീരുമാനിച്ചതായാണ് റിപ്പോര്‍ട്ട്.

അഹമ്മദാബാദ് റാഷിദ് ഖാനെയും ശുഭ്മാന്‍ ഗില്ലിനെയും തങ്ങളുടെ ഭാഗമാക്കിയതായും റിപ്പോര്‍ട്ടുകളുണ്ട്. അതേസമയം, ഏവരും ഉറ്റുനോക്കുന്ന സൂപ്പര്‍ താരം ശ്രേയസ് അയ്യര്‍ ലേലക്കളത്തിലേക്ക് എത്തുമെന്ന് ഉറപ്പായി.

പുതിയ ടീമുകള്‍ നായകസ്ഥാനം ഓഫര്‍ ചെയ്യാത്ത സാഹചര്യത്തിലാണ് ശ്രേയസ് മെഗാലേലത്തിന്റെ ഭാഗമാകുന്നതെന്നാണ് വിവരം. ഇരുടീുകളുടെയും വമ്പന്‍ ഓഫറുകള്‍ വേണ്ടെന്നുവെച്ചാണ് താരം ലേലക്കളത്തിലേക്ക് വരുന്നത്.

ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് ആളെ തേടുന്ന കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്, പഞ്ചാബ് കിംഗ്‌സ് ടീമുകള്‍ ശ്രേയസിനെ നോട്ടമിട്ടിട്ടുണ്ട്. ആര്‍സിബിയ്ക്കും ശ്രേയസില്‍ ഒരു കണ്ണുണ്ട്. എന്തായാലും മെഗാലേലത്തില്‍ താരത്തിനായി കനത്ത പോരാട്ടം നടക്കുമെന്ന് ഉറപ്പായി.

Latest Stories

തൃണമൂൽ കോൺഗ്രസിലെ ആഭ്യന്തര കലാപം പിളർപ്പിലേക്ക്; യഥാർത്ഥ തൃണമൂൽ തങ്ങളെന്ന് വിമതർ, നാളെ സ്പീക്കർക്ക് കത്ത് നൽകും

നെടുമ്പാശ്ശേരിയില്‍ വിമാനം താഴ്ന്ന് പറന്ന് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു; ഒരാള്‍ക്ക് പരിക്ക്

'നിപ പ്രതിരോധത്തില്‍ ഏകോപനമില്ലായ്മ തുടരുന്നു, മുന്‍ സര്‍ക്കാര്‍ കാണിച്ച ജാഗ്രത ഇപ്പോള്‍ കാണാനില്ല'; ആരോഗ്യവകുപ്പിനെ വിമർശിച്ച് പിണറായി വിജയന്‍

കോഴിക്കോട് വീണ്ടും ഷിഗെല്ല കേസ്; പയ്യോളിയിൽ 9 വയസുകാരന് രോഗബാധ സ്ഥിരീകരിച്ചു

ഇന്ത്യയുടെ തീരങ്ങളിൽ നിശ്ശബ്ദമായി നടക്കുന്നത് ഒരു പരിസ്ഥിതി ദുരന്തമല്ല, ഒരു രാഷ്ട്രീയ കുറ്റകൃത്യമാണ്

'പറയുന്നതല്ല നടപ്പാക്കുന്നത്, ആളെ പറ്റിക്കൽ'; KSRTC ബസിലെ സ്ത്രീകളുടെ സൗജന്യയാത്രയുടെ ഉദ്‌ഘാടനത്തിൽ നിന്നും സിപിഐഎം എംഎൽഎമാർ വിട്ടുനിൽക്കുമെന്ന് എം വി ഗോവിന്ദൻ

'സ‍ർക്കാരിൻ്റെ വീഴ്ചകൾക്ക് അവരെ ഉത്തരവാദികളാക്കാനും നമ്മുടെ ശബ്ദമുയർത്താനും ഒപ്പം ചേരുക';സിജെപി പ്രതിഷേധത്തിൽ പങ്കെടുക്കാൻ പ്രകാശ് രാജും

'അന്‍സിബ മതം മാറ്റാന്‍ ശ്രമിച്ചിട്ടില്ല'; പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ മകന്‍ മൊഴി നല്‍കി

'നരേന്ദ്രമോദിയെ വാരിപ്പുണരട്ടെ', രാഹുൽ ഗാന്ധിക്ക് മുന്നിൽ വാരിപ്പുണരാൻ നിന്നുകൊടുക്കുന്ന ആളല്ല പിണറായി: കെ. എൻ. ബാലഗോപാൽ

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി; വിമത കലാപം രൂക്ഷമായതോടെ മമത ബാനർജിയുടെ നിർണായക നീക്കം