'ഇത് ഐപിഎല്ലിലെ അവന്റെ അവസാന മത്സരമായിരിക്കും', ഹൈദരാബാദിന്റെ ഇന്ത്യന്‍ താരത്തെ കുറിച്ച് ചോപ്ര

പഞ്ചാബ് കിംഗ്‌സിനെതിരായി ഇന്ന് നടക്കാനിരിക്കുന്ന മത്സരം സണ്‍റൈസേഴ്‌സ് താരം കേദാര്‍ ജാദവിന് ടൂര്‍ണമെന്റിലെ അവസാന മത്സരമായിരിക്കുമെന്ന് ഇന്ത്യന്‍ മുന്‍ താരം ആകാശ് ചോപ്ര. നിരവധി അവസരങ്ങള്‍ ലഭിച്ചിട്ടും മികച്ച ഒരിന്നിംഗ്‌സ് പോലും കാഴ്ചവയ്ക്കാന്‍ ജാദവിന് സാധിക്കാത്തതിന്റെ പശ്ചാത്തലത്തിലാണ് ചോപ്രയുടെ വിലയിരുത്തല്‍.

‘കേദാര്‍ ജാദവിന്റെ ടൂര്‍ണമെന്റിലെ അവസാന മത്സരമായിരിക്കാം ഇത്. നിങ്ങള്‍ക്ക് പകരം ആരെയെങ്കിലും കളിപ്പിക്കുകയാണമെങ്കില്‍ അത് അഭിഷേക് ശര്‍മ്മയോ പ്രിയം ഗാര്‍ഗോ മാത്രമായിരിക്കും. എന്നാല്‍ ഒരുപാട് മാറ്റങ്ങള്‍ സാധ്യമല്ല.’

‘ആദില്‍ റഷീദിനോ ഫാബിയന്‍ അലനോടോ കളിപ്പിക്കേണ്ട ആവശ്യമില്ല. ഐഡന്‍ മാര്‍ക്രവും പൂരനും നല്ല തിരഞ്ഞെടുപ്പുകളായിരുന്നു. എന്നാല്‍ വിദേശ സ്പിന്നര്‍മാരുടെ സ്ഥാനത്ത് നിങ്ങള്‍ക്ക് ഗെയ്ലിനെയും എല്ലിസിനെയും കളിക്കാം. രവി ബിഷ്‌ണോയ് അല്ലെങ്കില്‍ മുരുകന്‍ അശ്വിന്‍ പോലുള്ള ഇന്ത്യന്‍ സ്പിന്നര്‍മാരെ കളിപ്പിച്ചാലും നിങ്ങള്‍ക്ക് ഇത് ഒരു മികച്ച ഇലവനാക്കാം’ ചോപ്ര അഭിപ്രായപ്പെട്ടു.

Latest Stories

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി

'ഭാവിയുടെ വാ​ഗ്ദാനമായി അവതരിപ്പിച്ചു, രാ​ഹുൽ പൊതുരം​ഗത്ത് നിന്ന് മാറ്റിനിർത്തപ്പെടേണ്ടയാൾ... എല്ലാം അറിഞ്ഞിട്ടും നേതാക്കൾ കവചമൊരുക്കി'; കോൺ​ഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി

'എംപിമാർ സർക്കാരിന് വേണ്ടത് നേടിയെടുക്കാൻ ബാധ്യതയുള്ളവർ'; പി എം ശ്രീയിലെ ഇടപെടലിൽ ജോൺ ബ്രിട്ടാസിനെ പിന്തുണച്ച് മുഖ്യമന്ത്രി

'കോൺഗ്രസിൽ അഭിപ്രായവ്യത്യാസം പറയാൻ സ്വാതന്ത്ര്യമുണ്ട്, ശശി തരൂർ സിപിഎമ്മിലായിരുന്നുവെങ്കിൽ പിണറായി വിജയന് എതിരേ ഒരക്ഷരം മിണ്ടിപ്പോയാൽ എന്തായിരിക്കും ഗതി'; കെ സി വേണുഗോപാൽ