എനിക്ക് ആയിരുന്നു അത് വേണ്ടത്, എന്നാൽ ഞാൻ ഒരിക്കലും വിചാരിക്കാത്തപ്പോൾ അവൻ അത് എടുത്തിരുന്നു; സഹതാരത്തെക്കുറിച്ച് ഇഷാൻ കിഷൻ

വിക്കറ്റ് കീപ്പർ-ബാറ്ററായ ഇഷാൻ കിഷൻ ഇന്ത്യയ്ക്കുവേണ്ടി കളിക്കുമ്പോഴെല്ലാം 32-ാം നമ്പർ ജേഴ്സിയാണ് . ഓരോ ക്രിക്കറ്റ് താരത്തിനും അവരുടെ അന്താരാഷ്ട്ര അരങ്ങേറ്റത്തിന് മുമ്പ് അവർ തിരഞ്ഞെടുക്കുന്ന ജേഴ്സി നമ്പറുമായി ബന്ധപ്പെട്ട ഒരു സവിശേഷ കഥയുണ്ട്.

ബിസിസിഐ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ തന്റെ ജേഴ്സി നമ്പറിന് പിന്നിലെ കഥ താരം പറഞ്ഞു. തനിക്ക് 23 ആം നമ്പർ ജേഴ്‌സിയാണ് വേണ്ടതെന്നും എന്നാൽ അത് നേരത്തെ തന്നെ കുൽദീപ് യാദവ് യാദവ് എടുത്തിരുന്നു എന്നും താരം പറഞ്ഞു.

തുടർന്ന് ഇഷാൻ കിഷൻ തന്റെ അമ്മയെ വിളിച്ച് ജേഴ്സി നമ്പറിന്റെ കാര്യത്തിൽ എന്താണ് ചെയ്യേണ്ടതെന്ന് ചോദിച്ചു. ആ സംഭാഷണത്തെക്കുറിച്ച് അദ്ദേഹത്തിന് പറയാനുള്ളത് ഇതാണ്:

“എനിക്ക് ജേഴ്സി നമ്പർ 23 വേണമായിരുന്നു, പക്ഷേ അത് എടുത്തത് കുൽദീപ് യാദവ് എടുത്തു . അതിനാൽ എനിക്ക് മറ്റൊരു നമ്പർ തിരഞ്ഞെടുക്കേണ്ടി വന്നു, ഏത് നമ്പർ എടുക്കണം എന്ന് ചോദിക്കാൻ ഞാൻ അമ്മയെ വിളിച്ചു. 32 ലഭ്യമാണോ എന്ന് നോക്കാൻ ‘അമ്മ എന്നോട് പറഞ്ഞു. ഞാൻ കാരണം ഒന്നും ചോദിച്ചില്ല, അത് എടുത്തു.”

Latest Stories

മികച്ച വേഷങ്ങൾ മലയാളി നടിമാർക്ക്; തമിഴ് നടിമാർക്ക് അവസരമില്ല; വിമർശനവുമായി വനിത വിജയകുമാർ

ലോകകപ്പ് കിട്ടിയെന്ന് ഓർത്ത് മെസി കേമൻ ആകില്ല, റൊണാൾഡോ തന്നെയാണ് കൂട്ടത്തിൽ കേമൻ; തുറന്നടിച്ച് ഇതിഹാസം

48ാം ദിവസവും ജാമ്യം തേടി ഡല്‍ഹി മുഖ്യമന്ത്രി, ഒന്നും വിട്ടുപറയാതെ സുപ്രീം കോടതി; ശ്വാസംമുട്ടിച്ച് കേന്ദ്ര സര്‍ക്കാര്‍, മോക്ഷം കിട്ടാതെ കെജ്രിവാള്‍!

ഇലയിലും പൂവിലും വേരിലും വരെ വിഷം; അരളി എന്ന ആളെക്കൊല്ലി!

ലൈംഗിക വീഡിയോ വിവാദം സിബിഐ അന്വേഷിക്കണം; അശ്ലീല വീഡിയോ പ്രചരിപ്പിച്ചത് പൊലീസെന്ന് എച്ച്ഡി കുമാരസ്വാമി

'മനോഹര'ത്തിന് ശേഷം അൻവർ സാദിഖ് ഒരുക്കുന്ന പുതിയ ചിത്രം; നായകന്മാരായി ധ്യാനും ഷൈൻ ടോം ചാക്കോയും

എന്റെ സമീപകാല വിജയത്തിന് കാരണം ആ ഒറ്റ കാരണം, അങ്ങനെ ചെയ്തില്ലെങ്കിൽ കിട്ടാൻ പോകുന്നത് വമ്പൻ പണി; സഞ്ജു പറയുന്നത് ഇങ്ങനെ

ആശുപത്രി ബില്ലടയ്ക്കാന്‍ പണമില്ല; ഭാര്യയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി യുവാവ്

സായി പല്ലവി മുസ്ലീമോ? രാമയണത്തിൽ അഭിനയിപ്പിക്കരുത്..; വിദ്വേഷ പ്രചാരണം കനക്കുന്നു

രണ്ടും തോൽക്കാൻ തയാറല്ല ഒരാൾ ഹാട്രിക്ക് നേടിയാൽ മറ്റവനും നേടും, റൊണാൾഡോ മെസി ബന്ധത്തെക്കുറിച്ച് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ലിവർപൂൾ ഇതിഹാസം