ധോണിയും കപിൽ ദേവും ക്ഷമിക്കണം, എന്റെ അച്ഛൻ പറഞ്ഞതിനോട് ഞാൻ മാപ്പ് ചോദിക്കുന്നു: യുവരാജ് സിങ്

ഇന്ത്യൻ ക്രിക്കറ്റിനെ ഏറ്റവും കൂടുതൽ വിമർശിക്കുന്ന വ്യക്തിയാണ് മുൻ ഇന്ത്യൻ താരം യോഗ്‌രാജ് സിങ്. ഇന്ത്യൻ താരം യുവരാജ് സിംഗിന്റെ പിതാവ് കൂടിയാണ് അദ്ദേഹം. ഇപ്പോഴിതാ ഇതിഹാസ ക്യാപ്റ്റന്മാരായ കപിൽ ദേവിനോടും എംഎസ് ധോണിയോടും പരസ്യമായി ക്ഷമ ചോദിച്ച് മുൻതാരം യുവരാജ് സിംഗ്.

യോഗ്‌രാജ് സിങ് ധോണിക്കും കപിൽ ദേവിനുമെതിരെ വർഷങ്ങളായി വിവാദ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും നടത്തിവരുന്നുണ്ടായിരുന്നു. ഇതിനുപിന്നാലെയാണ് ഇന്ത്യയെ ഏകദിന ലോക കിരീടത്തിലേക്ക് നയിച്ച രണ്ട് ക്യാപ്റ്റന്മാരോടും യുവരാജ് ക്ഷമ ചോദിച്ചത്.

ഒരു പോഡ്കാസ്റ്റിൽ സംസാരിക്കുമ്പോഴാണ് തന്റെ പിതാവിന്റെ പരാമർശങ്ങൾ ശരിയല്ലെന്ന് തുറന്നുപറഞ്ഞ യുവരാജ് ഖേദം പ്രകടിപ്പിക്കുകയും ചെയ്തത്. ‘എനിക്ക് കപിൽ ദേവിനോടും എംഎസ് ധോണിയോടും മാപ്പ് ചോദിക്കണം. അച്ഛൻ പറയുന്നത് ശരിയല്ലെന്ന് ഞാൻ അദ്ദേഹത്തോട് നേരിട്ട് പറഞ്ഞിട്ടുണ്ട്’, യുവരാജ് വ്യക്തമാക്കി.

Latest Stories

യുഎസ് സൈനിക മേധാവിയോട് വിരമിക്കാൻ ആവശ്യപ്പെട്ട് പ്രതിരോധ സെക്രട്ടറി

അസമില്‍ ബിജെപി വീണ്ടും അധികാരത്തിലെത്തിയാല്‍ ഏക സിവില്‍ കോഡ് നടപ്പാക്കും, പിന്നെ ആര്‍ക്കും നാല് വിവാഹം കഴിക്കാന്‍ സാധിക്കില്ലെന്ന് അമിത് ഷാ

B1 പാലം ആക്രമണത്തിന് തിരിച്ചടി; കുവൈറ്റിലേയും യുഎഇയിലെയും അടക്കം എട്ട് തന്ത്രപ്രധാന പാലങ്ങൾ ഉൾപ്പെടുത്തിയ ഹിറ്റ് ലിസ്റ്റ് പുറത്തുവിട്ട് ഇറാന്റെ ഭീഷണി

റിഷഭ് പന്ത് കാണിക്കുന്നത് മണ്ടത്തരമാണ്, ഓപണിംഗിൽ ഇറങ്ങിയാൽ ന്യുബോളിൽ കളിക്കേണ്ടി വരും, അതിനുള്ള കഴിവ് അവനില്ല: കെവിൻ പീറ്റേഴ്സൺ

സമോസയുടെ വില കുറയ്ക്കുന്നതാണോ പ്രധാനം? മോദിക്കെതിരെ സംസാരിക്കാൻ നിങ്ങൾക്ക് ഭയം; രാഘവ് ഛദ്ദയ്ക്കെതിരെ എഎപി

'വെള്ളാപ്പള്ളി നടേശന്‍ പദവിക്ക് ചേര്‍ന്ന പ്രസ്താവനകളാണോ നടത്തിയതെന്ന് ആലോചിക്കണം', അദ്ദേഹത്തെ കാറില്‍ കയറ്റിയതൊക്കെ യാദൃശ്ചികമായി നടന്നതാണെന്ന് എംഎ ബേബി; എസ്ഡിപിയുമായി ഒരു നീക്കുപോക്കും നടത്തിയിട്ടില്ല

സഞ്ജു ഇന്ന് വെടിക്കെട്ട് പ്രകടനം നടത്തും, അവൻ ഫോമിലായാൽ പഞ്ചാബിന് രക്ഷയുണ്ടാവില്ല: കെ ശ്രീകാന്ത്

FIFA WORLD CUP: നെയ്മർ ജൂനിയർ പുറത്തേക്ക്; ബ്രസീൽ നിരയിൽ വൻ അഴിച്ചു പണി

“തിരഞ്ഞെടുപ്പ് പ്രവചനങ്ങൾ: ഡാറ്റയുടെ പേരിൽ നാരേറ്റീവുകളുടെ നിർമ്മാണം”

വെളിച്ചപ്പാടിൽ നിന്ന് ഭജന ഡിജെയിലേക്ക്: ദാരിദ്ര്യത്തിന്റെ നിലവിളിയിൽ നിന്ന് സമ്പന്ന അന്ധവിശ്വാസത്തിന്റെ ഉല്ലാസത്തിലേക്ക് കേരളത്തിന്റെ സാംസ്കാരിക യാത്ര