ഒറ്റ മത്സരം കൊണ്ട് കരിയർ തകർത്തല്ലോ മഹാപാപികളെ, ആ ബ്രോഡ് ഒക്കെ നിന്നത് പോലെ ഞാനും..

വിക്ടോറിയയിലെ ഗ്രീൻസ്‌ബറോയിൽ ജനിച്ച ലൂയിസ് നോർത്ത്‌കോട്ടിനായി കളിച്ച ഗ്രേഡ് ക്രിക്കറ്റ് കളിക്കാരനായിരുന്നു, വിക്ടോറിയൻ ബുഷ്‌റേഞ്ചേഴ്‌സിനായി അദ്ദേഹം 1999/2000 സീസണിൽ ഫസ്റ്റ് ക്ലാസ് അരങ്ങേറ്റം നടത്തി. അടുത്ത കുറച്ച് വർഷങ്ങളിൽ, അവൻ ബോപ്ഡലിങ്ങിൽ കൂടുതൽ മികച്ചവനായി മാറി, കൂടാതെ 2002/03, 2003/04 (വിക്ടോറിയ കപ്പ് നേടിയ സീസൺ), 2004/05 എന്നിവയിൽ മികച്ച പ്രദാനങ്ങൾ താരം നടത്തി.

2006-ൽ ഡർഹാം സിസിസിയുടെ രണ്ട് ഓസ്‌ട്രേലിയൻ ഓവർസീസ് കളിക്കാരിൽ ഒരാളായിരുന്നു അദ്ദേഹം. അധികം വൈകാതെ ഓസ്‌ട്രേലിയൻ ടീമിലും താരത്തിന് ക്ഷണം കിട്ടി. സ്ഥിരത ഇല്ലാത്ത പ്രകടനങ്ങളാണ് താരം നടത്തിയത്.അതിനാൽ തന്നെ പലപ്പോഴും താരം ടീമിൽ വന്നുപോകുന്ന ഒരു അതിഥി മാത്രമായി.

ഒരു മികച്ച പ്രകടനം നടത്തിയാൽ ഒരു മോശം പ്രകടനം അതായിരുന്നു താരത്തിന്റെ കുഴപ്പം. അതിനിടയിലാണ് താരത്തിന്റെ കരിയർ മാറ്റിമറിച്ച ആ സംഭവം നടക്കുന്നത്. ദക്ഷിണാഫ്രിക്ക ലോക റെക്കോർഡ് റൺസ് പിന്തുടർന്ന് മത്സരത്തിൽ താരം പത്തോവറിൽ വഴങ്ങിയത് 113 റൺസ്. ഒരു താരം പത്തോവറിൽ വഴങ്ങിയ റൺസിൽ ഏറ്റവും കൂടുതൽ എൻ നാണംകെട്ട റെക്കോർഡും താരത്തിന് സ്വന്തമായി.

ഈ മത്സരത്തോടെ തരാം ടീമിൽ നിന്നും പുറത്തായി. പിന്നെ അവസരം കിട്ടാതെ വന്നതോടെ ടീമിൽ നിന്ന് പുറത്തായി. ഇന്ന് ചില താരങ്ങൾക്ക് അവസരങ്ങൾ കൊടുക്കുന്ന പോലെ ലൂയിസിന് ഒരു അവസരം കൊടുത്തിരുന്നെങ്കിൽ, ചിലപ്പോൾ..

Latest Stories

സ്വര്‍ണ വിലയില്‍ വീണ്ടും കുതിപ്പ്; പവന് 320 രൂപ കൂടി

89 സീറ്റുമായി യുഡിഎഫ് അധികാരത്തിലെത്തും, ബേപ്പൂരിൽ ജയിക്കും; പിണറായി പരാജയപ്പെട്ടാലും ഞെട്ടണ്ട: സർവേ റിപ്പോർട്ടുമായി പി. വി. അൻവർ

ലോഡ് ഷെഡിങ്ങിനെതിരായ ജനങ്ങളുടെ പ്രതിഷേധം; രാത്രി സമയത്ത് ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് പൊലീസിൽ പരാതി നൽകി കെഎസ്ഇബി ഉദ്യോഗസ്ഥർ

രഞ്ജിത്തിനെതിരെയായ ലൈംഗീക അതിക്രമ കേസ്: തെളിവുണ്ടെന്ന് എസ്‌ഐടി

വിരാട് കോഹ്ലിയാണ് തന്ത്രങ്ങൾ പറഞ്ഞു തരുന്നത്, അതുകൊണ്ട് തന്നെ വിക്കറ്റുകളും ലഭിക്കുന്നുണ്ട്: ഭുവനേശ്വർ കുമാർ

11 മണിക്കുള്ളിൽ ഡിജെ പാർട്ടികൾ അവസാനിപ്പിക്കാൻ നിർദേശം; കൊച്ചി സെന്‍ട്രല്‍ സബ് ഡിവിഷന്‍ പരിധിയില്‍ നിയന്ത്രണം

ഭുവിയെ ടീമിൽ എടുക്കാത്തത് അവന്റെ നഷ്ടമല്ല ഇന്ത്യയുടെ നഷ്ടമാണ്; തുറന്നടിച്ച് കെ ശ്രീകാന്ത്

എസ്എസ്എല്‍സി പരീക്ഷ ഫലപ്രഖ്യാപനം മെയ് 15ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22ന്

പവര്‍കട്ടുള്ള കേരളം, സംസ്ഥാനത്ത് രാത്രി 6നും 12നും ഇടയില്‍ ദിവസം അരമണിക്കൂര്‍ വൈദ്യുതി നിയന്ത്രണം; 'ലോഡ് ഷെഡിങ്' എന്ന വാക്ക് ഒഴിവാക്കി 'പീക്ക് ലോഡ് മാനേജ്‌മെന്റ്' എന്ന് വിളിക്കും

യുദ്ധത്തിന്റെ നടുവിൽ കുടുങ്ങിയവർ - ഗൾഫിലെ കുടിയേറ്റ തൊഴിലാളികളുടെ നിശ്ശബ്ദ പോരാട്ടം