മത്സരശേഷം ദ്രാവിഡിന്റെ സമ്മാനം; അതിശയിച്ച് ഗ്രൗണ്ട്‌സ്മാന്‍മാര്‍

ഇന്ത്യന്‍ ക്രിക്കറ്റിലെ വേറിട്ട വ്യക്തിത്വമാണ് രാഹുല്‍ ദ്രാവിഡ്. ക്രിക്കറ്റ് കളിച്ചിരുന്ന കാലത്തും വിരമിച്ചശേഷവും ഏവര്‍ക്കും മാതൃക തീര്‍ത്ത ഇതിഹാസം. കാണ്‍പൂരിലും ഇന്ത്യയുടെ മുന്‍ കോച്ചുമാരില്‍ നിന്ന് വ്യത്യസ്തനായി ദ്രാവിഡ്. ഇന്ത്യ-ന്യൂസിലന്‍ഡ് ടെസ്റ്റിനെ ആവേശകരമാക്കിയ മികച്ച പിച്ച് ഒരുക്കിയതിന് ഗ്രൗണ്ട്‌സ്മാന്‍മാര്‍ക്ക് പാരിതോഷികം നല്‍കിയിരിക്കുകയാണ് ദ്രാവിഡ്.

ഗ്രീന്‍ പാര്‍ക്ക് സ്റ്റേഡിയത്തിലെ ഗ്രൗണ്ട്‌സ്മാന്‍മാര്‍ക്ക് 35000 രൂപയാണ് ദ്രാവിഡ് സമ്മാനിച്ചത്. മത്സരശേഷം ഉത്തര്‍ പ്രദേശ് ക്രിക്കറ്റ് അസോസിയേഷന്‍ ഇക്കാര്യം സ്ഥിരീകരിച്ചു. ശിവ കുമാറിന്റെ നേതൃത്വത്തിലെ ഗ്രൗണ്ട്‌സ്മാന്‍മാരാണ് കാണ്‍പൂരിലെ പിച്ച് ഒരുക്കിയത്. ബാറ്റര്‍മാരെയും പേസ്, സ്പിന്‍ ബോളര്‍മാരെയും ഒരുപോല തുണച്ച പിച്ച് ടെസ്റ്റിനെ എന്നെന്നും ഓര്‍മ്മിക്കുന്നതാക്കി.

കാണ്‍പൂരിലെ ടെസ്റ്റുകള്‍ വിരസ സമനിലയില്‍ കലാശിക്കുകയായിരുന്നു പതിവ്. അതല്ലെങ്കില്‍ സ്പിന്നര്‍മാരെ അനുകൂലിക്കുന്ന പിച്ചുകളാണ് കാണ്‍പൂരില്‍ ഒരുക്കാറുള്ളത്. ഇക്കുറി അതിലൊരു മാറ്റംവന്നതിലെ സന്തോഷത്തിലാണ് ക്രിക്കറ്റ് പ്രേമികളും.

Latest Stories

നിരാശപ്പെടുത്തി 'നടികര്‍'?! അപൂര്‍ണ്ണമായ പ്ലോട്ട് ..; പ്രേക്ഷക പ്രതികരണം

ക്രിക്കറ്റ് ലോകത്തിന് ഷോക്ക്, സോഷ്യൽ മീഡിയ ആഘോഷിച്ച ക്രിക്കറ്റ് വീഡിയോക്ക് തൊട്ടുപിന്നാലെ എത്തിയത് താരത്തിന്റെ മരണ വാർത്ത; മരിച്ചത് ഇംഗ്ലണ്ട് ക്രിക്കറ്റിന്റെ ഭാവി വാഗ്ദാനം

രാജീവ് ഗാന്ധിക്കൊപ്പം അമേഠിയിലെത്തിയ ശർമ്മാജി; ആരാണ് കിഷോരി ലാല്‍ ശര്‍മ?

T20 WOLDCUP: ലോകകപ്പ് ടീമിൽ സ്ഥാനമില്ല, റിങ്കുവിനെ ചേർത്തുനിർത്തി രോഹിത് ശർമ്മ; വൈറലായി വീഡിയോ

രഹസ്യ വിവാഹം ചെയ്ത് ജയ്? നടിക്കൊപ്പമുള്ള ചിത്രം വൈറല്‍! പിന്നാലെ പ്രതികരിച്ച് നടനും നടിയും

പ്ലാസ്റ്റിക് കവറില്‍ നവജാത ശിശുവിന്റെ മൃതദേഹം; ഫ്‌ളാറ്റിലെ അപ്പാര്‍ട്ട്‌മെന്റില്‍ ചോരക്കറ; അന്വേഷണം മൂന്ന് പേരെ കേന്ദ്രീകരിച്ച്

IPL 2024: നായകസ്ഥാനം നഷ്ടപ്പെടാനുണ്ടായ കാരണം എന്ത്?, പ്രതികരിച്ച് രോഹിത്

വിജയ് ചിത്രത്തോട് നോ പറഞ്ഞ് ശ്രീലീല; പകരം അജിത്ത് ചിത്രത്തിലൂടെ തമിഴ് അരങ്ങേറ്റം, കാരണമിതാണ്..

1996 ലോകകപ്പിലെ ശ്രീലങ്കൻ ടീം പോലെയാണ് അവന്മാർ ഇന്ത്യൻ പ്രീമിയർ ലീഗിൽ കളിക്കുന്നത്, ആർക്കും തടയാനാകില്ല; മുത്തയ്യ മുരളീധരൻ

ഡ്രൈവിംഗ് ലൈസന്‍സ് ടെസ്റ്റിലെ പരിഷ്‌കാരങ്ങള്‍; മോട്ടോര്‍ വാഹന വകുപ്പിന് മുന്നോട്ട് പോകാം; സര്‍ക്കുലറിന് സ്‌റ്റേ ഇല്ലെന്ന് ഹൈക്കോടതി