ചാമ്പ്യന്‍സ് ട്രോഫി 2025: അഫ്ഗാനിസ്ഥാന്‍ രണ്ടും കല്‍പ്പിച്ചത്, മെന്‍ററായി ഇതിഹാസത്തെ ടീമിലെത്തിച്ചു!

വരാനിരിക്കുന്ന ചാമ്പ്യന്‍സ് ട്രോഫിക്കായി അഫ്ഗാനിസ്ഥാന്റെ പുതിയ മെന്ററായി പാകിസ്ഥാന്‍ മുന്‍ താരം യൂനിസ് ഖാനെ നിയമിച്ചു. 2022 ല്‍ യൂനിസ് ഖാന്‍ അഫ്ഗാന്‍ ടീമിന്റെ ബാറ്റിംഗ് കോച്ചായി സേവനമനുഷ്ഠിച്ചിരുന്നു.

‘2025 ചാമ്പ്യന്‍സ് ട്രോഫിയില്‍ മെന്ററായി മുന്‍ പരിചയസമ്പന്നനായ പാകിസ്ഥാന്‍ താരം യൂനിസ് ഖാനെ എസിബി നിയോഗിച്ചിട്ടുണ്ട്. പാകിസ്ഥാനില്‍ ഇവന്റ് ആരംഭിക്കുന്നതിന് മുമ്പ് അദ്ദേഹം (യൂനിസ്) ടീമില്‍ ചേരും,’ എസിബി വക്താവ് സയീദ് നസീം സാദത്ത് പറഞ്ഞു.

എക്കാലത്തെയും മികച്ച പാകിസ്ഥാന്‍ ക്രിക്കറ്റ് കളിക്കാരില്‍ ഒരാളായി പരക്കെ ബഹുമാനിക്കപ്പെടുന്ന യൂനിസ് ഖാന്‍ തന്റെ കാലത്ത് പാക് ആരാധകരെ ഏറെ സ്വാധീനിച്ച വ്യക്തിയായിരുന്നു. 118 ടെസ്റ്റുകളില്‍ നിന്ന് 10,099 റണ്‍സ് വാരിക്കൂട്ടിയ അദ്ദേഹം ഐസിസി റാങ്കിങ്ങില്‍ ഒന്നാം നമ്പര്‍ താരവുമായിരുന്നു.

അഫ്ഗാനിസ്ഥാന്‍ ടീം 2025-ലെ ചാമ്പ്യന്‍സ് ട്രോഫിയില്‍ പങ്കെടുക്കാനുള്ള വമ്പന്‍ തയ്യാറെടുപ്പിലാണ്. ദക്ഷിണാഫ്രിക്കയ്ക്കെതിരെ ടീം അവരുടെ പ്രചാരണത്തിന് തുടക്കമിടും. ഫെബ്രുവരി 21ന് കറാച്ചിയിലെ നാഷണല്‍ സ്റ്റേഡിയത്തില്‍ ഇരുടീമുകളും ഏറ്റുമുട്ടും.

Latest Stories

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി

'ഭാവിയുടെ വാ​ഗ്ദാനമായി അവതരിപ്പിച്ചു, രാ​ഹുൽ പൊതുരം​ഗത്ത് നിന്ന് മാറ്റിനിർത്തപ്പെടേണ്ടയാൾ... എല്ലാം അറിഞ്ഞിട്ടും നേതാക്കൾ കവചമൊരുക്കി'; കോൺ​ഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി

'എംപിമാർ സർക്കാരിന് വേണ്ടത് നേടിയെടുക്കാൻ ബാധ്യതയുള്ളവർ'; പി എം ശ്രീയിലെ ഇടപെടലിൽ ജോൺ ബ്രിട്ടാസിനെ പിന്തുണച്ച് മുഖ്യമന്ത്രി

'കോൺഗ്രസിൽ അഭിപ്രായവ്യത്യാസം പറയാൻ സ്വാതന്ത്ര്യമുണ്ട്, ശശി തരൂർ സിപിഎമ്മിലായിരുന്നുവെങ്കിൽ പിണറായി വിജയന് എതിരേ ഒരക്ഷരം മിണ്ടിപ്പോയാൽ എന്തായിരിക്കും ഗതി'; കെ സി വേണുഗോപാൽ