ടിം പെയ്‌നിന്റെ പിന്‍ഗാമിയെ കണ്ടെത്തി ഓസീസ്; ആഷസില്‍ വിക്കറ്റ് കാക്കാനെത്തും

ആഷസ് ടെസ്റ്റ് ക്രിക്കറ്റ് പരമ്പരയില്‍ ടിം പെയ്‌നിന്റെ പകരക്കാരനായി അലക്‌സ് കാരി ഓസ്‌ട്രേലിയയുടെ വിക്കറ്റ് കീപ്പറാകുമെന്ന് റിപ്പോര്‍ട്ട്. സഹപ്രവര്‍ത്തകയ്ക്ക് അശ്ലീല സന്ദേശം അയച്ചതിന് പിടിക്കപ്പെട്ട പെയ്ന്‍ ഓസീസ് ടീമിന്റെ നായക സ്ഥാനം ഒഴിഞ്ഞശേഷം മാനസികാരോഗ്യം വീണ്ടെടുക്കുന്നതിന് അനിശ്ചിത കാലത്തേക്ക് വിശ്രമത്തിലേക്ക് കടന്നിരുന്നു.

ജോഷ് ഇംഗ്‌ലിസും അലക്‌സ് കാരിയും തമ്മിലാണ് ഓസ്‌ട്രേലിയയുടെ വിക്കറ്റ് കീപ്പര്‍ സ്ഥാനത്തിനുവേണ്ടി മത്സരിക്കുന്നത്. ഇപ്പോഴത്തെ സാഹചര്യത്തില്‍ കാരിക്കാണ് മുന്‍തൂക്കമെന്ന് പറയപ്പെടുന്നു.

ഓസീസിനായി നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ 83 മത്സരങ്ങള്‍ കളിച്ച താരമാണ് കാരി. ടീമിന്റെ ക്യാപ്റ്റന്‍ പദവിയും കാരി വഹിച്ചിരുന്നു. എന്നാല്‍ ടെസ്റ്റില്‍ കാരിക്ക് ഇതുവരെ അരങ്ങേറാന്‍ സാധിച്ചിട്ടില്ല.

Latest Stories

സംസ്ഥാനത്ത് ഏപ്രില്‍ 9ന് വോട്ടെടുപ്പ്; മേയ് 4ന് വോട്ടെണ്ണല്‍; തിരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍; കേരളം തിരഞ്ഞെടുപ്പ് ചൂടിലേക്ക്

ആറ് വിരല്‍ സോഷ്യല്‍ മീഡിയ പ്രചരണത്തില്‍ കഴമ്പില്ല, നെതന്യാഹു കൊല്ലപ്പെട്ടുവെന്നത് വ്യാജ വാര്‍ത്തയെന്ന് ഇസ്രയേല്‍; ജീവനോടെ ഉണ്ടെങ്കില്‍ തിരഞ്ഞുപിടിച്ചു വധിക്കുമെന്ന് ഇറാന്‍ റവല്യൂഷണറി ഗാര്‍ഡ്

കെ ടെറ്റില്‍ കൂടുതല്‍ ഇളവുകളുമായി വിദ്യാഭ്യാസ വകുപ്പ്; സ്ഥാനക്കയറ്റവും ബൈട്രാന്‍സ്ഫര്‍ നിയമനവും നല്‍കാം; രണ്ട് വര്‍ഷത്തിനകം കെ ടെറ്റ് യോഗ്യത നേടണമെന്ന് മാത്രം

6-സീറ്റ് ഇലക്‌ട്രിക് എംപിവിയുമായി കിയ; ഉടൻ ലോഞ്ച് ചെയ്യുമോ?

വികാരാധീനനായി വിതുമ്പി കെ സുധാകരന്‍; പഴയ പോരാട്ടങ്ങളേയും സഹപ്രവര്‍ത്തകരേയും ഓര്‍മ്മിപ്പിച്ച് പ്രസംഗം; മല്‍സരിക്കുന്ന കാര്യം പാര്‍ട്ടി തീരുമാനിക്കുമെന്ന് സമ്മര്‍ദ്ദ നീക്കങ്ങള്‍ക്കിടയില്‍ പ്രതികരണം

തെയ്യത്തിന്റെ തീയിൽ കത്തുന്ന ഒരു ജനതയുടെ മറന്നുപോയ ചരിത്രം; ഒരു ജനതയുടെ സംസ്കാരം നിശ്ശബ്ദമായി ഇല്ലാതാകുമ്പോൾ

ചർച്ചകൾ അന്തിമഘട്ടത്തിൽ, യുഡിഎഫിൽ തർക്കങ്ങൾ ഇല്ല; സീറ്റിനായി ആരും വാശി പിടിക്കുന്നില്ല: വി ഡി സതീശൻ

മുജ്‌തബ ഖമനേയിയുടെ ആരോഗ്യത്തിന് യാതൊരു കുഴപ്പവുമില്ല: ഇറാനിയൻ വിദേശകാര്യമന്ത്രി

വെസ്റ്റ് ഇൻഡീസിനെതിരെ വിജയിച്ച ശേഷം സഞ്ജു എന്നോട് ഒരു ആഗ്രഹം പറഞ്ഞു; തുറന്ന് പറഞ്ഞ് ഷെഫ് പിള്ള

'തലസ്ഥാനത്ത് 14 സീറ്റും ജയിക്കും' നേമത്തെ ബിജെപി അക്കൗണ്ട് ഇരട്ടത്താഴിട്ട് തന്നെ പൂട്ടും : മന്ത്രി വി. ശിവൻകുട്ടി