തുറന്ന ചർച്ചക്ക് തയ്യാർ; ഗൾഫ് രാജ്യങ്ങളുടെ പിന്തുണ തേടി ഇറാൻ

ഗൾഫ് മേഖലയുടെ സുരക്ഷയുമായി ബന്ധപ്പെട്ട് തുറന്ന ചർച്ചക്ക് തയ്യാറെന്ന് ഇറാൻ. മൂന്ന് ഗൾഫ് രാജ്യങ്ങളുമായി ഇറാഖ് വിദേശകാര്യ മന്ത്രിമാരുമായി ഇറാൻ വിദേശകാര്യ മന്ത്രി ടെലിഫാണിൽ സംസാരിച്ചു. അതേസമയം ഇറാന്റെ പുതിയ നീക്കത്തോട് ഗൾഫ് രാജ്യങ്ങളുടെ പ്രതികരണം എന്താണെന്ന് വ്യക്തായിട്ടില്ല.

ഗൾഫ് രാജ്യങ്ങളുടെ പിന്തുണ ഉറപ്പാക്കാൻ അമേരിക്ക ശക്തമായ നീക്കം തുടരുന്ന സാഹചര്യത്തിലാണ് ഇറാന്റെ സമവായ നീക്കം. യുഎഇ, ഖത്തർ, കുവൈത്ത്, എന്നി രാജ്യങ്ങളുമായാണ് ഇറാൻ വിദേശകാര്യ മന്ത്രി ബന്ധപ്പെട്ടത്

ആറ് ഗൾഫ് രാജ്യങ്ങൾക്ക് പുറമെ ഇറാഖ്, ജോർദാൻ രാജ്യങ്ങളുമായി ബൈഡൻ ചർച്ച നടത്തിയിരുന്നു. ഇറാനെതിരെ സംയുക്ത നീക്കമാണ് വേണ്ടതെന്ന് ബൈഡൻ പറഞ്ഞിരുന്നു.

ഈ സാഹചര്യത്തിലാണ് നിർണായക നീക്കവുമായി ഇറാൻ രംഗത്ത് വന്നിരിക്കുന്നത്. അതേസമയം ഇറാന്റെ പുതിയ നീക്കത്തോട് ഗൾഫ് രാജ്യങ്ങളുടെ പ്രതികരണം എന്താണെന്ന് വ്യക്തായിട്ടില്ല.

Latest Stories

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി

'ഭാവിയുടെ വാ​ഗ്ദാനമായി അവതരിപ്പിച്ചു, രാ​ഹുൽ പൊതുരം​ഗത്ത് നിന്ന് മാറ്റിനിർത്തപ്പെടേണ്ടയാൾ... എല്ലാം അറിഞ്ഞിട്ടും നേതാക്കൾ കവചമൊരുക്കി'; കോൺ​ഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി

'എംപിമാർ സർക്കാരിന് വേണ്ടത് നേടിയെടുക്കാൻ ബാധ്യതയുള്ളവർ'; പി എം ശ്രീയിലെ ഇടപെടലിൽ ജോൺ ബ്രിട്ടാസിനെ പിന്തുണച്ച് മുഖ്യമന്ത്രി

'കോൺഗ്രസിൽ അഭിപ്രായവ്യത്യാസം പറയാൻ സ്വാതന്ത്ര്യമുണ്ട്, ശശി തരൂർ സിപിഎമ്മിലായിരുന്നുവെങ്കിൽ പിണറായി വിജയന് എതിരേ ഒരക്ഷരം മിണ്ടിപ്പോയാൽ എന്തായിരിക്കും ഗതി'; കെ സി വേണുഗോപാൽ

'സർക്കാർ പദവിയിലിരിക്കെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് ആയത് ചട്ടവിരുദ്ധം'; കെ ജയകുമാറിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി

9ാം ദിവസവും രാഹുല്‍ ഒളിവില്‍ തന്നെ; മുൻകൂര്‍ ജാമ്യാപേക്ഷയുമായി ഇന്ന് ഹൈക്കോടതിയെ സമീപിച്ചേക്കും, രാഹുല്‍ മാങ്കൂട്ടത്തിലിനെ കസ്റ്റഡിയിലെടുക്കാനുള്ള നീക്കം ഊര്‍ജിതമാക്കി എസ്‌ഐടി

'കഴിവില്ലാത്തവർ കഴിവുള്ള കോഹ്ലിയുടെയും രോഹിതിന്റെയും വിധി എഴുതുന്നു': ഹർഭജൻ സിങ്