2014 ല്‍ മോദി പ്രയോഗിച്ച തന്ത്രം പയറ്റി കോണ്‍ഗ്രസ്; പുതുവഴികള്‍ തേടി ബി.ജെ.പി

2014 ല്‍ ബിജെപി തിരഞ്ഞെടുപ്പിനെ നേരിട്ട അതേ തന്ത്രമാണ് കോണ്‍ഗ്രസ് തിരിച്ചു പയറ്റുന്നത്. അന്ന് ബിജെപി നേതാവായിരുന്ന നരേന്ദ്ര മോദിയെ അധികാരത്തില്‍ എത്തിക്കുന്നതിനായി വോട്ട് തേടിയായിരുന്നു രാജ്യം മുഴുവന്‍ ബിജെപിയുടെ പ്രചാരണം. ഇന്ന് രാഹുല്‍ ഗാന്ധിയെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തിക്കാട്ടിയാണ് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് പ്രചാരണം കൊഴുപ്പിക്കുന്നത്.

ബിജെപിയെ സംബന്ധിച്ച് ഈ തിരഞ്ഞെടുപ്പില്‍ പഴയ പ്രചാരണതന്ത്രം പ്രയോഗിക്കാന്‍ സാധിക്കുകയില്ല. അതു കൊണ്ട് ഭരണത്തുടര്‍ച്ചയായി പുതുവഴികള്‍ തേടുകയാണ്. 2014 ലെ കാവല്‍ക്കാരന്‍ പ്രയോഗം തന്നെയാണ് മോദി നിലവില്‍ പ്രയോഗിച്ചു കൊണ്ടിരിക്കുന്നത്. സോഷ്യല്‍ മീഡിയയിലൂടെയാണ് ഞാനും കാവല്‍ക്കാരന്‍ എന്ന പ്രചാരണത്തിന് മോദി തുടക്കമിട്ടിരിക്കുന്നത്.

കേരളത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥി പട്ടിക വൈകുന്നത് കൊണ്ട് എന്ത് തരത്തിലുള്ള പ്രചാരണമായിരിക്കും പാര്‍ട്ടി ലക്ഷ്യമിടുന്നതെന്ന് വ്യക്തമല്ല. അതേസമയം കേരളത്തിലും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ പ്രധാനമന്ത്രിയാക്കുന്നതിന് ഏറ്റവും വലിയ ഒറ്റക്കക്ഷിയാക്കുകയെന്ന പ്രചാരണം തന്നെയാണ് നടത്തുന്നത്.

Latest Stories

മുകുന്ദൻ ഉണ്ണിക്ക് ശേഷം വീണ്ടും അഭിനവ് സുന്ദർ നായക്; കൂടെ നസ്‌ലെനും; 'മോളിവുഡ് ടൈംസ്' ടൈറ്റിൽ പോസ്റ്റർ പുറത്ത്

ബിജെപി കുതന്ത്രങ്ങളില്‍ കിതയ്ക്കുന്ന കോണ്‍ഗ്രസ്

കയ്യടി നേടി സിജു വിത്സന്റെ 'പഞ്ചവത്സര പദ്ധതി'; വിജയകരമായ രണ്ടാം വാരത്തിലേക്ക്

വീണിടം വിദ്യയാക്കുന്ന മോദി ബിജെപി കുടില തന്ത്രത്തില്‍ വീഴുന്ന കോണ്‍ഗ്രസ്

പ്രായമല്ല, എപ്പോഴും അപ്ഡേറ്റഡായി കൊണ്ടിരിക്കുക എന്നതാണ് പ്രധാന കാര്യം: ടൊവിനോ തോമസ്

അന്നെന്തോ കയ്യില്‍ നിന്നു പോയി, ആദ്യത്തെയും അവസാനത്തെയും അടിയായിരുന്നു അത്..; 'കുട്ടിച്ചാത്തനി'ലെ വിവിയും വര്‍ഷയും ഒരു വേദിയില്‍

ലൂസിഫറിലെക്കാൾ പവർഫുള്ളായിട്ടുള്ള വേഷമായിരിക്കുമോ എമ്പുരാനിലെതെന്ന് നിങ്ങൾ പറയേണ്ട കാര്യം: ടൊവിനോ തോമസ്

ഭിക്ഷക്കാരനാണെന്ന് കരുതി പത്ത് രൂപ ദാനം നല്‍കി; സന്തോഷത്തോടെ സ്വീകരിച്ച് തലൈവര്‍! പിന്നീട് അബദ്ധം മനസിലാക്കി സ്ത്രീ

എസി 26 ഡിഗ്രിക്ക് മുകളിലായി സെറ്റ് ചെയ്യുക; വൈദ്യുതി വാഹനങ്ങള്‍ ചാര്‍ജ് ചെയ്യുന്നത് ഒഴിവാക്കുക; അലങ്കാര ദീപങ്ങള്‍ പ്രവര്‍ത്തിപ്പിക്കരുത്; മുന്നറിയിപ്പുമായി കെഎസ്ഇബി

ആ രണ്ടെണ്ണത്തിന്റെയും പേരിൽ ആരാധകർ തല്ലുണ്ടാക്കുന്നത് മിച്ചം, റൊണാൾഡോയും മെസിയും ഗോട്ട് വിശേഷണത്തിന് പോലും അർഹർ അല്ല; ഇതിഹാസം ആ താരം മാത്രമെന്ന് സൂപ്പർ പരിശീലകൻ