അയോദ്ധ്യ: മദ്ധ്യസ്ഥസമിതിയ്ക്ക് ഓഗസ്റ്റ് 15 വരെ സമയം നീട്ടി നല്‍കി സുപ്രീം കോടതി

അയോദ്ധ്യ പ്രശ്‌നം രമ്യമായി പരിഹരിക്കുന്നതിന് ചുമതലയുള്ള മദ്ധ്യസ്ഥ സമിതിയ്ക്ക് സമയം നീട്ടി നല്‍കി സുപ്രീം കോടതി. ഓഗസ്റ്റ് പതിനഞ്ച് വരെയാണ് സമിതിയ്ക്ക് സമയപരിധി നീട്ടി നല്‍കിയത്.

തര്‍ക്കപരിഹാര സമിതി ഏതു വരെ മുന്നോട്ട് പോയി എന്നുള്ള കാര്യം വെളിപ്പെടുത്തുന്നില്ലെന്നും അത് പൂര്‍ണമായും രഹസ്യസ്വഭാവമുള്ളതാണെന്നും കേസ് പരിഗണക്കവെ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗഗോയ് വ്യക്തമാക്കി. ഇതിനെ തുടര്‍ന്ന മദ്ധ്യസ്ഥസമിതിയുടെ ചെയര്‍മാന്‍ ജസ്റ്റിസ് എഫ് എം ഖാലിഫുള്ള ഇരു കക്ഷികളും തമ്മിലുള്ള ഒത്തുതീര്‍പ്പ് ചര്‍ച്ചയ്ക്ക് കൂടുതല്‍ സമയം ആവശ്യപ്പെട്ടു.

പ്രശ്‌നത്തിന് രമ്യമായ പരിഹാരമുണ്ടാകുന്ന പക്ഷം തങ്ങളുടെ ഭാഗത്ത് നിന്ന് എല്ലാ തരത്തിലുമുള്ള പിന്തുണയുണ്ടാകുമെന്ന് മുസ്ലിം കക്ഷികളുടെ അഭിഭാഷകനായ രാജീവ് ധവാന്‍ കോതിയെ അറിയിച്ചു. ശ്രീ ശ്രീ രവിശങ്കറാണ് മറ്റൊരംഗം. കൂടാതെ മദ്ധ്യസ്ഥ മേഖലയിലെ പ്രസിദ്ധനായ് അഭിഭാഷകന്‍ ശ്രീരാം പാഞ്ചുവും സമിതിയലുണ്ട്.

Latest Stories

ഹോര്‍മൂസ് അടച്ച് ഇറാൻ; തീരുമാനം യുഎസ് ആക്രമണത്തിന് പിന്നാലെ

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും രണ്ടാമത്തെ ജഡ്ജിയും പിന്മാറി, പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്

ഭരണം പോയതോടെ മമതയെ വിട്ടു ബിജെപി കൂടാരം കേറുന്നവര്‍; തൃണമൂല്‍ കോണ്‍ഗ്രസ് രാജ്യസഭാഗത്വം രാജിവെച്ചയുടന്‍ ഹിമന്ത ബിശ്വ ശര്‍മ്മയെ കണ്ടു സുഷ്മിത ദേവ്