അയോദ്ധ്യ: മദ്ധ്യസ്ഥസമിതിയ്ക്ക് ഓഗസ്റ്റ് 15 വരെ സമയം നീട്ടി നല്‍കി സുപ്രീം കോടതി

അയോദ്ധ്യ പ്രശ്‌നം രമ്യമായി പരിഹരിക്കുന്നതിന് ചുമതലയുള്ള മദ്ധ്യസ്ഥ സമിതിയ്ക്ക് സമയം നീട്ടി നല്‍കി സുപ്രീം കോടതി. ഓഗസ്റ്റ് പതിനഞ്ച് വരെയാണ് സമിതിയ്ക്ക് സമയപരിധി നീട്ടി നല്‍കിയത്.

തര്‍ക്കപരിഹാര സമിതി ഏതു വരെ മുന്നോട്ട് പോയി എന്നുള്ള കാര്യം വെളിപ്പെടുത്തുന്നില്ലെന്നും അത് പൂര്‍ണമായും രഹസ്യസ്വഭാവമുള്ളതാണെന്നും കേസ് പരിഗണക്കവെ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗഗോയ് വ്യക്തമാക്കി. ഇതിനെ തുടര്‍ന്ന മദ്ധ്യസ്ഥസമിതിയുടെ ചെയര്‍മാന്‍ ജസ്റ്റിസ് എഫ് എം ഖാലിഫുള്ള ഇരു കക്ഷികളും തമ്മിലുള്ള ഒത്തുതീര്‍പ്പ് ചര്‍ച്ചയ്ക്ക് കൂടുതല്‍ സമയം ആവശ്യപ്പെട്ടു.

പ്രശ്‌നത്തിന് രമ്യമായ പരിഹാരമുണ്ടാകുന്ന പക്ഷം തങ്ങളുടെ ഭാഗത്ത് നിന്ന് എല്ലാ തരത്തിലുമുള്ള പിന്തുണയുണ്ടാകുമെന്ന് മുസ്ലിം കക്ഷികളുടെ അഭിഭാഷകനായ രാജീവ് ധവാന്‍ കോതിയെ അറിയിച്ചു. ശ്രീ ശ്രീ രവിശങ്കറാണ് മറ്റൊരംഗം. കൂടാതെ മദ്ധ്യസ്ഥ മേഖലയിലെ പ്രസിദ്ധനായ് അഭിഭാഷകന്‍ ശ്രീരാം പാഞ്ചുവും സമിതിയലുണ്ട്.

Latest Stories

ജീവിതത്തിലെ ഏറ്റവും മോശം സമയം, ഫോൺ ഓഫ് ചെയ്തു, സോഷ്യൽ മീഡിയ വരെ ഒഴിവാക്കി: സഞ്ജു സാംസൺ

ഇറാനിലെ ആശുപത്രികള്‍ക്ക് നേരെ ആക്രമണം; ഇതിലൂടെ തകർക്കുന്നത് ഭീകരവാദത്തിന്റെ സ്‌പോൺസറെയെന്ന് ഡൊണാൾഡ് ട്രംപ്

'പാർട്ടി നിർദേശിച്ചാൽ ഞാൻ മത്സരിക്കും';സ്ഥാനാർത്ഥിത്വം തള്ളാതെ രമേഷ് പിഷാരടി

ഖമനയിയുടെ ഭാര്യ മരിച്ചു; പരിക്കേറ്റ് ഗുരുതരാവസ്ഥയിലായിരുന്നു

ആലപ്പുഴയിൽ മക്കൾക്ക് വിഷം നൽകിയ പിതാവ് മരിച്ചു; കുട്ടികൾ ഗുരുതരാവസ്ഥയിൽ

പ്രവാസികളുടെ സുരക്ഷ ഉറപ്പാക്കാന്‍ കേന്ദ്ര വിദേശകാര്യ മന്ത്രാലയവുമായി സര്‍ക്കാര്‍ ഇടപെടുന്നുണ്ട്: പിണറായി വിജയൻ

സൗത്ത് ആഫ്രിക്കയോട് തോറ്റില്ലായിരുന്നെങ്കിൽ സഞ്ജു പുറത്ത് തന്നെയിരുന്നേനെ: ആകാശ് ചോപ്ര

ഇറാന്റെ പുതിയ പ്രതിരോധ മന്ത്രി മാജിദ് എബ്‌നെല്‍റേസ സ്ഥാനമേറ്റു

ഒമാൻ തീരത്ത് കപ്പലുകൾക്ക് നേരെ ഇറാൻ നടത്തിയ ആക്രമണം: രണ്ട് ഇന്ത്യക്കാർ കൂടി മരിച്ചു; മരണം സ്ഥിരീകരിച്ച് വിദേശകാര്യ മന്ത്രാലയം

'അമേരിക്കയുമായി ഒരു ചർച്ചയുമില്ല': സന്ധിയില്ലെന്ന് ഇറാൻ ദേശീയ സെക്യൂരിറ്റി കൗൺസിൽ