'വിശ്വാസികളെ വഞ്ചിച്ചിട്ടില്ല, ആചാരലംഘനമല്ല; തൃശൂര്‍ പൂരത്തിലെ കുടമാറ്റത്തിനിടെ മെസിയുടെ ചിത്രം ഉയര്‍ത്തിയതില്‍ വിശദീകരണവുമായി ദേവസ്വം

തൃശൂര്‍ പൂരത്തിലെ കുടമാറ്റത്തിനിടയ്ക്ക് അര്‍ജന്റീന ഫുട്ബോള്‍ താരം മെസിയുടെ ചിത്രം ഉയര്‍ത്തിയതു സംബന്ധിച്ച വിവാദം അനാവശ്യമാണെന്ന് തിരുവമ്പാടി ദേവസ്വം. കാര്‍ഗില്‍ യുദ്ധസമയത്ത് ജവാന്മാരുടെ ചിത്രവും ഉയര്‍ത്തിയിരുന്നു. സൗഹൃദ മത്സരത്തിന്റെ ഭാഗമായാണ് മെസിയുടെ ചിത്രം ഒരുക്കിയതെന്നും ഭാരവാഹികള്‍ പ്രതികരിച്ചു. കുടമാറ്റം പാറമേക്കാവും തിരുവമ്പാടിയും തമ്മിലുള്ള മത്സരമാണ്. അതല്ലാതെ വിശ്വാസവും ആചാരവുമല്ല. ഇതിന് ഫാന്‍സി കുടയെന്നാണ് പറയുന്നത്. ഉള്ളടക്കത്തില്‍ വലിയ പ്രസക്തിയില്ല.

അവസാനത്തേതായാണ് മെസിയുടെ ചിത്രമുള്ള കുട ഉയര്‍ത്തിയത്. ലോകമാകെ തത്സമയം പ്രക്ഷേപണം ചെയ്യുന്ന ഒന്നാണ് കുടമാറ്റം. തിരുവമ്പാടി ദേവസ്വത്തിന്റെ പൂരാശംസകള്‍ എന്ന് പറഞ്ഞാണ് മെസിയുടെ ചിത്രം അവതരിപ്പിച്ചത്. വിശ്വാസികളെ വഞ്ചിച്ചിട്ടില്ല. കാര്‍ഗില്‍ യുദ്ധം കഴിഞ്ഞപ്പോള്‍ ജവാന്റെ കുടയും ഉയര്‍ത്തിയിരുന്നുവെന്ന് ചൂണ്ടിക്കാട്ടി. പാറമേക്കാവ് ഈവര്‍ഷം പുലിക്കളിയുടെ ചിത്രം വെച്ചുള്ള കുട ഉയര്‍ത്തി. ഇതിലൊന്നും വിവാദം കണ്ടെത്തേണ്ട കാര്യമില്ലെന്നും ലോകത്തിന് മുന്നില്‍ വലിയ സന്ദേശമാണ് തൃശൂര്‍ പൂരം നല്‍കുന്നതെന്നും ഭാരവാഹികള്‍ വ്യക്തമാക്കി.

Latest Stories

മുംബൈ തോൽക്കാൻ കാരണം അവരുടെ മണ്ടത്തരം കൊണ്ട് തന്നെയാണ്, ഹെഡിന്റെ വിക്കറ്റ് അവർ അപ്പീൽ ചെയ്തില്ല: രവിചന്ദ്രൻ അശ്വിൻ

രോഹിത്ത് ഉടനെ കളിക്കളത്തിലേക്ക് മടങ്ങിയെത്തില്ല, അദ്ദേഹത്തിന് വിശ്രമം അനിവാര്യമാണ്'; തുറന്ന് പറഞ്ഞ് മുംബൈ നായകൻ

വിവാഹ ഘോഷയാത്രയ്ക്കിടെയുള്ള ഡിജെ സംഗീതം കേട്ട് 140 കോഴികൾ ചത്തു; മരണകാരണം ഹൃദയാഘാതം; ഡിജെക്കെതിരെ കേസെടുത്ത് പൊലീസ്

ഇടതുപക്ഷം ഒരുപാട് സഹായങ്ങള്‍ ചെയ്തു, ചെറിയ ഭൂരിപക്ഷത്തില്‍ എങ്കിലും പിണറായി വീണ്ടും വരുമെന്നാണ് കണക്ക് കൂട്ടലെന്ന് വെള്ളാപ്പള്ളി; എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ എല്ലായ്‌പ്പോഴും ശരിയല്ല

ബിഗ് M's ഒന്നിച്ച ചിത്രം! സിനിമാ പ്രേമികൾ കാത്തിരുന്ന 'പാട്രിയറ്റ്' നാളെ തീയേറ്ററുകളിലേക്ക്..

ചൂടിന്റെ റിപ്പബ്ലിക്ക്: ഡൽഹിയിൽ നിന്ന് കേരളം വരെ കത്തുന്ന തൊഴിലാളികളുടെ ശരീരങ്ങൾ

'എന്റെ തല, എന്റെ ഫിഗര്‍'; പാസ്‌പോര്‍ട്ടില്‍ വരെ സ്വന്തം പടമൊട്ടിക്കാന്‍ ഡൊണാള്‍ഡ് ട്രംപ്

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യത; സംസ്ഥാനത്ത് വേനല്‍മഴ തുടരും, ഇന്നും നാളേയും വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

അതിജീവിതയുടെ മേല്‍ ഗര്‍ഭധാരണം അടിച്ചേല്‍പ്പിക്കാന്‍ കഴിയില്ല; ബലാത്സംഗത്തെ തുടര്‍ന്നുള്ള ഗര്‍ഭം തുടരാന്‍ നിര്‍ബന്ധിക്കുന്നത് ക്രൂരതയെന്ന് സുപ്രീം കോടതി; ഗര്‍ഭച്ഛിദ്രത്തിന് സമയപരിധി നിശ്ചയിക്കരുത്, 15 വയസുകാരിക്ക് ഗര്‍ഭം നീക്കാന്‍ അനുമതി

ബേപ്പൂരിൽ തോറ്റാൽ മൊട്ടയടിച്ച് കാതിൽ കമ്മലിട്ട് മാനാഞ്ചിറ വഴി നടക്കും, റിയാസ് വെല്ലുവിളിക്ക് തയ്യാറുണ്ടോ?: പി. വി അൻവർ