പയ്യന്നൂരില്‍ ആര്‍.എസ്.എസ് ഓഫീസിന് ബോംബെറിഞ്ഞ സംഭവത്തില്‍ രണ്ട് സി.പി.എം പ്രവര്‍ത്തകര്‍ പിടിയില്‍

പയ്യന്നൂരിലെ ആര്‍.എസ്.എസ്. ഓഫീസിനു നേര്‍ക്ക് ബോംബേറിഞ്ഞ സംഭവത്തില്‍ രണ്ടു സി.പി.എം. പ്രവര്‍ത്തകര്‍ പിടിയില്‍. കാരമ്മല്‍ കശ്യപ് (23), പെരളം അങ്ങാടിവീട്ടില്‍ ഗെനില്‍ (25) എന്നിവരാണ് പിടിയിലായത്. ആക്രമണത്തില്‍ നേരിട്ട് പങ്കെടുത്തവരാണ് ഇവരെന്നാണ് വിവരം.

ആര്‍.എസ്.എസ്. ഓഫീസായ രാഷ്ട്രമന്ദിറിന് നേര്‍ക്കുണ്ടായ ബോംബേറ് വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. കഴിഞ്ഞ 11-ന് പുലര്‍ച്ചെയോടെയാണ് ഓഫീസിനു നേര്‍ക്ക്് ആക്രമണം ഉണ്ടായത്. സ്റ്റീല്‍ബോംബാണ് ആക്രമണത്തിന് ഉപയോഗിച്ചത്.

സ്ഫോടനത്തില്‍ കെട്ടിടത്തിന്റെ മുന്നിലെ ഇരുമ്പുഗ്രില്ല് വളഞ്ഞുപോയിരുന്നു. ബോംബിന്റെ ചീളുകള്‍ തെറിച്ച് ജനല്‍ച്ചില്ലുകളും പൊട്ടിച്ചിതറി. വരാന്തയിലുണ്ടായിരുന്ന കസേരകളും തകര്‍ന്നു. ആക്രമണത്തില്‍ കെട്ടിടത്തിന്റെ ഗ്രില്ലുകള്‍ക്കും ജനാലച്ചില്ലുകള്‍ക്കും കേടുപറ്റിയിരുന്നു.

Latest Stories

കെ സി വേണുഗോപാല്‍ ദേശീയപാത വികസനത്തിന്റെ കാലനായി അവതരിക്കാന്‍ ശ്രമിക്കുന്നു; രാഷ്ട്രീയ ദുഷ്ടലാക്കോടെ സംസാരിച്ചാല്‍ കേട്ടുനില്‍ക്കാനാകില്ല; പൊട്ടിത്തെറിച്ച് മന്ത്രി മുഹമ്മദ് റിയാസ്

ട്രംപ് vs മസ്‌ക്: ജെഫ്രി എപ്സ്റ്റീൻ ബാലപീഡന ഫയലുകളിൽ ട്രംപിൻ്റെ പേരുണ്ടെന്ന് ഇലോൺ മസ്‌ക്, ഗുരുതര ആരോപണം; ട്രംപ്- മസ്‌ക് പോര് മുറുകുന്നു

RCB UPDATES: കോഹ്‌ലിയെ ടീമിലെടുത്തത് ഞാന്‍, ആ നന്ദി അവന്‍ കാണിക്കണം, വന്ന വഴി ഒരിക്കലും മറക്കരുത്, തുറന്നുപറഞ്ഞ് ആര്‍സിബിയുടെ മുന്‍....

പിതാവിന് ദാരുണാന്ത്യം, ഷൈനിന്റെ കൈകള്‍ ഒടിഞ്ഞു; അപകടം നടന്നത് തമിഴ്‌നാട്ടില്‍

കര്‍ണാടക മാത്രമല്ല, പ്രേക്ഷകരും കൈവിട്ടു! കമലിന്റെ ഈഗോയില്‍ വലിയ നഷ്ടം; കളക്ഷന്‍ 'ഇന്ത്യന്‍ 2'വിന്റെ പകുതി പോലുമില്ല, റിപ്പോര്‍ട്ട് പുറത്ത്

ഷൈൻ ടോം ചാക്കോയുടെ അച്ഛൻ കാറപകടത്തിൽ മരിച്ചു; ഷൈനിനും പരുക്ക്

INDIAN CRICKET: ഇംഗ്ലണ്ടിനെതിരെ ആ താരമാവും ഞങ്ങളുടെ മാച്ച് വിന്നര്‍, അവന്റെ അനുഭവം ടീമിന് ഗുണം ചെയ്യും, യുവതാരത്തെ പുകഴ്ത്തി ഗൗതം ഗംഭീര്‍

'മോനെ കോഹ്ലി, ആ താരം കാത്തിരുന്നത് വെച്ച് നോക്കിയാൽ നിന്റെ കാത്തിരിപ്പ് അതിന്റെ ഏഴയലത്ത് പോലും വരില്ല': വിരേന്ദർ സെവാഗ്

IPL 2025: വിരാട് കോഹ്ലി നിരപരാധിയാണ്, ഇങ്ങനെ ഒരു അപകടം ഉണ്ടായെന്ന് അവൻ അറിഞ്ഞിരുന്നില്ല: അതുൽ വാസൻ

IPL 2025: അവന്മാരുടെ ഈ പ്രവർത്തിക്ക് ഞാൻ എതിരാണ്, ഒരു കപ്പ് അടിച്ചതിന് ഇമ്മാതിരി പരിപാടി ഇനി മേലാൽ കാണിക്കരുത്: ഗൗതം ഗംഭീർ