മമ്മൂട്ടീ, എന്ന് ആദ്യമായി വിളിച്ച സുഹൃത്ത് ശശിധരനുമായി അപ്രതീക്ഷിത അഭിമുഖം ഇന്ന് !

മമ്മൂട്ടിയെ മമ്മൂട്ടി എന്ന് ആദ്യമായി വിളിച്ച ആളാരാണ് ? പിഎ മുഹമ്മദ് കുട്ടിയായ അദ്ദേഹം നാട്ടില്‍ അറിയപ്പെട്ടിരുന്നത് ‘മമ്മൂഞ്ഞ്’ എന്ന പേരിലാണ്. അദ്ദേഹത്തിന് ഏതാണ്ട് മുപ്പതു വയസ്സോളം പ്രായമുള്ളപ്പോഴാണ് എം.ടിവാസുദേവന്‍ നായര്‍ 1980 ല്‍ തന്റെ ‘വില്‍ക്കാനുണ്ട് സ്വപ്നങ്ങള്‍’ എന്ന ചിത്രത്തില്‍ ഒരു വേഷമുണ്ടെന്നും വന്നാല്‍ അഭിനയിക്കാമെന്നും അറിയിക്കുന്ന ഒരു കത്തെഴുതുന്നത്. അതില്‍ ‘പ്രിയ മമ്മൂട്ടി’ എന്നാണ് അദ്ദേഹം അഭിസംബോധന ചെയ്തത്.

എന്നാല്‍ അതിനും പത്തോ പതിമൂന്നോ കൊല്ലങ്ങള്‍ക്കു മുമ്പ് തന്നെ മമ്മൂട്ടി എന്നു വിളിച്ചത് തന്റെ സഹപാഠിയായിരുന്ന ഒരു ശശിധരനാണെന്ന് വര്‍ഷങ്ങള്‍ക്കു മുമ്പു തന്നെ മമ്മൂട്ടി പറഞ്ഞിട്ടുണ്ട്. മലയാളികളുടെ പ്രിയപ്പെട്ട മമ്മൂക്കായെ ആദ്യമായി മമ്മൂട്ടി എന്നു വിളിച്ച സുഹൃത്ത് ശശിധരനുമായി ഇന്ന് സൗത്ത്‌ലൈവ് അഭിമുഖം നടത്തുന്നു.

ആദ്യമായി കോളജില്‍ ചെല്ലുമ്പോള്‍ തന്റെ പേര് ഒമര്‍ ഷെറീഫ് എന്നാണ് മുഹമ്മദ് കുട്ടി പലരോടും പറഞ്ഞത്. അന്ന് ഹോളിവുഡില്‍ തിളങ്ങി നിന്നിരുന്ന ഈജിപ്ഷ്യന്‍ നടന്റെ പേര്. പിന്നീടൊരിക്കല്‍ തന്റെ ഐഡന്റിറ്റി കാര്‍ഡ് താഴെ പോയപ്പോള്‍ അതെടുത്ത ശശിധരന്‍ എന്ന സഹപാഠിയാണ് അതിലെ പേര് കണ്ടെത്തി ‘എടാ നീ മമ്മൂട്ടിയാ ?’ എന്ന് ചോദിക്കുന്നത്.
ഈ സംഭവം സരസമായ രീതിയിലാണ് അഭിമുഖത്തില്‍ മമ്മൂട്ടി പറയുന്ന വീഡിയോ വൈറലാണ്. ആ ശശിധരനെ കണ്ടെത്തി ഇന്ന് സൗത്ത്‌ലൈവ് ലൈംലൈറ്റില്‍ കൊണ്ടുവരുന്നു.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ