സൗഭാഗ്യയുടെ വിവാഹനിശ്ചയം കഴിഞ്ഞു; വരന്‍ അര്‍ജുന്‍- ചിത്രങ്ങള്‍

സിനിമാ, സീരിയല്‍ താരം താരാ കല്യാണിന്റെയും രാജാറാമിന്റെയും മകള്‍ സൗഭാഗ്യ വെങ്കിടേഷിന്റെ വിവാഹനിശ്ചയം കഴിഞ്ഞു. അര്‍ജുന്‍ സോമശേഖര്‍ ആണ് വരന്‍. സൗഭാഗ്യ തന്നെയാണ് വിവാഹനിശ്ചയം കഴിഞ്ഞ വിവരം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചത്. സൗഭാഗ്യയ്‌ക്കൊപ്പം ടിക് ടോക് വീഡിയോകളിലൂടെ സുപരിചിതനാണ് അര്‍ജുനും. ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങളും ഡബ്സ്മാഷ് വീഡിയോകളും ഏറെ ശ്രദ്ധ നേടിയിരുന്നു.

അടുത്തിടെ ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രത്തിന് മുന്നില്‍ ഒന്നിച്ചുനില്‍ക്കുന്ന ചിത്രം പങ്കുവെച്ച് സൗഭാഗ്യ വിവാഹത്തിന്റെ സൂചന നല്‍കിയിരുന്നു. “എത്ര കടപ്പെട്ടിരിക്കുന്നു ഞാന്‍.. എനിക്കുമൊരു അമൂല്യരത്നം കിട്ടി” എന്ന കുറിപ്പോടെയാണ് സൗഭാഗ്യ ചിത്രം പങ്കുവച്ചത്.

https://www.instagram.com/p/B7TJikzABw2/?utm_source=ig_web_copy_link

https://www.instagram.com/p/B7TJcPug5OX/?utm_source=ig_web_copy_link

മലയാള സിനിമയിലെ പ്രിയപ്പെട്ട മുത്തശ്ശി സുഭ ലക്ഷ്മിയുടെ ചെറുമകള്‍ കൂടിയാണ് സൗഭാഗ്യ വെങ്കിടേഷ്. നിശ്ചയം കഴിഞ്ഞെങ്കിലും വിവാഹം എപ്പോഴാണെന്നുള്ള വിവരം വെളിപ്പെടുത്തിയിട്ടില്ല.

Latest Stories

കേരളത്തിലെ കോളേജിൽ ജാതി അധിക്ഷേപം നടക്കുന്നത് അപമാനകരം; നിതിൻ രണ്ടാമത്തെ രോഹിത് വെമുല: രമേശ് ചെന്നിത്തല

എഐഎഡിഎംകെയും ബിജെപിയും തമിഴ്നാടിനെ പിന്നോക്കാവസ്ഥയിലേക്ക് മാറ്റും; ഉദയനിധി സ്റ്റാലിൻ

ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഏറ്റവും പ്രധാനപ്പെട്ട തീരുമാനം ; വനിതാ സംവരണ ബിൽ ഈ പാർലമെന്റ് സമ്മേളനത്തിൽ യാഥാർഥ്യമാക്കുമെന്ന് പ്രധാനമന്ത്രി

നേമത്ത് അയ്യായിരം വോട്ടിന് ഞാൻ വിജയിക്കും; തെരഞ്ഞെടുപ്പ് കമ്മീഷൻ പോളിങ് കണക്ക് പുറത്ത് വിടാത്തതിൽ ദുരൂഹത : വി. ശിവൻകുട്ടി

യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന വൈസ് പ്രസിഡൻ്റ് എൻ.എസ് നുസൂർ സിപിഎമ്മിൽ; ഷാൾ അണിയിച്ച് സ്വീകരിച്ച് എം. വി. ഗോവിന്ദൻ

സ്വർണ വിലയിൽ വീണ്ടും ഇടിവ്; ഇന്നത്തെ നിരക്കറിയാം..

“മരണത്തിനും അതിരുകളുണ്ടോ?” ലക്ഷദ്വീപ് നിവാസികളുടെ അവസാന യാത്ര, ഖബറില്ലാത്ത ഓർമ്മകൾ, മനുഷ്യാവകാശത്തിന്റെ മൗന പരാജയം

'ഭീഷണിയുടെ സ്വരം സഭയോട് വിലപ്പോകില്ല', എല്ലാ കാലത്തും മെത്രാന്മാരും വൈദികരും മിണ്ടാപ്രാണികളായിരിക്കുമെന്ന് ആരും കരുതേണ്ടതില്ല; പി. സി. ജോർജിനും ഷോൺ ജോർജിനുമെതിരെ പാലാ ബിഷപ്പ്

 ഓർമ്മകളിൽ വീണ്ടും വീണ്ടും പാടുന്ന സ്വരം… ആശയുടെ അനന്ത യാത്ര

പോളിങ് ശതമാന കണക്കുകൾ ഉടൻ പുറത്തു വിടണം; തിരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ച് വി. ഡി. സതീശൻ