സിനിമയ്ക്കായി ഭാരം കുറച്ച് നായകനും ഭാരം കൂട്ടി നായികയും; 'ഓര്‍മ്മയില്‍ ഒരു ശിശിര'ത്തിന്റെ വിശേഷങ്ങള്‍ പങ്കുവെച്ച് അഭിനേതാക്കള്‍; വീഡിയോ

തിയേറ്ററുകളില്‍ മികച്ച പ്രതികരണം നേടി പ്രദര്‍ശനം തുടരുകയാണ് ഓര്‍മ്മയില്‍ ഒരു ശിശിരം. ജീവിതത്തിലെ രണ്ട് കാലഘട്ടം പറയുന്ന സിനിമയില്‍ രണ്ട് ഗെറ്റപ്പുകളിലാണ് നായകനും നായികയും എത്തുന്നത്. നായകനായ ദീപക് പറമ്പോല്‍ കഥാപാത്രത്തിന്റെ പൂര്‍ണതയ്ക്കായി നന്നായി വര്‍ക്ക് ചെയ്തിരുന്നതായും ഭാരം കുറച്ചതായുമാണ് വെളിപ്പെടുത്തുന്നത്.

ഭാരം കുറച്ച് പ്ലസ് വണ്‍കാരനായപ്പോള്‍ പിന്നീടുള്ള കാലഘട്ടം ഭാരം കൂട്ടി നാല് മാസങ്ങള്‍ക്ക് ശേഷമാണ് എടുത്തതെന്ന് വ്യക്തമാക്കുന്നുണ്ട്. എന്നാല്‍ നായികയായ അനശ്വരക്ക് പറയാനുള്ളത് ഭാരം കൂട്ടിയതിന്റെ കാര്യമാണ്. മാത്രമല്ല ഇപ്പോള്‍ ഭാരം കുറയ്ക്കാനാണ് ബുദ്ധിമുട്ടെന്നും താരം പറയുന്നു.

മാക്ട്രോ പിക്ചേഴ്സ് പ്രൊഡ്യൂസ് ചെയ്ത ബിടെക്കിന് ശേഷം ദീപക് അഭിനയിക്കുന്ന രണ്ടാമത്തെ ചിത്രമാണ് ഓര്‍മ്മയില്‍ ഒരു ശിശിരം. ഡാന്‍സിലൂടെയാണ് താന്‍ സിനിമയിലേക്കെത്തിയത് എന്നാണ് വര്‍ഷയായെത്തിയ അനശ്വര പറയുന്നത്.

അഭിമുഖത്തിന്റെ പൂര്‍ണരൂപം

Latest Stories

മലയാളത്തിന്റെ സമര നായകന് വിട; സ്മരണകളിരമ്പുന്ന വലിയ ചുടുകാടില്‍ അന്ത്യവിശ്രമം

ബസ് സ്റ്റാന്റില്‍ നിന്ന് സ്‌ഫോടക വസ്തുക്കള്‍ കണ്ടെടുത്തു; അന്വേഷണം ആരംഭിച്ച് ബംഗളൂരു പൊലീസ്

IND vs ENG: "ക്രിക്കറ്റ് അദ്ദേഹത്തിന് രണ്ടാമതൊരു അവസരം നൽകി, പക്ഷേ...": നാലാം ടെസ്റ്റിൽ നിന്നുള്ള സൂപ്പർ താരത്തിന്റെ പുറത്താകലിൽ സഞ്ജയ് മഞ്ജരേക്കർ

വിപ്ലവ സൂര്യന് അന്ത്യാഭിവാദ്യങ്ങളോടെ ജന്മനാട്; റിക്രിയേഷന്‍ ഗ്രൗണ്ടി അണപൊട്ടിയ ജനപ്രവാഹം

ചൈനീസ് പൗരന്മാര്‍ക്ക് ടൂറിസ്റ്റ് വിസ അനുവദിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍; നടപടി അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം

ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ്; നടപടിക്രമങ്ങള്‍ ആരംഭിച്ചതായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍

ജന്മദിനത്തിൽ നടിപ്പിൻ നായകനെ കാണാനെത്തി അൻപാന ഫാൻസ്, ആരാധകർക്കൊപ്പം സെൽഫിയെടുത്ത് സൂപ്പർതാരം

കേരളീയ സംരംഭങ്ങള്‍ക്കായി 500 കോടിയുടെ നിക്ഷേപ ഫണ്ടുമായി പ്രവാസി മലയാളി; കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകളോടൊപ്പം മികച്ച ബിസിനസ് ആശയങ്ങളും വളര്‍ത്താന്‍ സിദ്ധാര്‍ഥ് ബാലചന്ദ്രന്‍

IND vs ENG: യശസ്വി ജയ്‌സ്വാളിന്റെ ബാറ്റ് ഹാൻഡിൽ തകർത്ത് ക്രിസ് വോക്സ്- വീഡിയോ

'എനിക്ക് നിന്നെ അടുത്തറിയണം, വരൂ ഡിന്നറിന് പോകാം', നിർമ്മാതാവിൽ നിന്നുണ്ടായ കാസ്റ്റിങ് കൗച്ച് അനുഭവം തുറന്നുപറഞ്ഞ് നടി കൽക്കി