നമിത സെക്സ്  സൈറണെന്ന  പരാമര്‍ശം; റിമയ്‌ക്കെതിരെ സംവിധായകന്‍

പുലിമുരുകനിലെ നമിതയുടെ കഥാപാത്രത്തെ വിമര്‍ശിച്ച നടി റിമ
കല്ലിങ്കലിനെതിരെ സംവിധായകന്‍ സജിത് ജഗന്നാഥന്‍. നമിതയെ സെക്‌സ് സൈറണ്‍ എന്നു വിശേഷിപ്പിച്ചതിനെതിരെയാണ് സംവിധായകന്റെ ഫേയ്‌സ്ബുക്ക് പോസ്റ്റ്.

https://www.facebook.com/sajithjagadnandan/posts/1596199550461536

മലയാളത്തിലെ ഏറ്റവും പണം വാരി ചിത്രത്തില്‍ ആകെയുള്ളത് നാലു കഥാപാത്രങ്ങള്‍. വഴക്കാളിയായ ഭാര്യ, നായകനെ വശീകരിയ്ക്കാന്‍ വരുന്ന സെക്‌സ് സൈറണ്‍ , പ്രസവിക്കാന്‍ മാത്രമുള്ള സ്ത്രീ, തെറി വിളിയ്ക്കുന്ന അമ്മായിഅമ്മ എന്നായിരുന്നു റീമയുടെ പരാമര്‍ശം, എന്നാല്‍ പുലി മുരുകനില്‍ സംവിധായകന്റെ നിര്‍ദ്ദേശപ്രകാരം അഭിനയിക്കുക മാത്രമാണ് നമിത ചെയ്തത്.

അതവരുടെ പ്രഫഷണലിസത്തിന്റെ ഭാഗമാണ്. റീമ സെക്‌സ് സൈറണ്‍ എന്നു വിളിച്ചതിനോട് വിയോജിക്കുന്നു . സെക്‌സ് സൈറണ്‍ അതെന്താ സംഭവം സംവിധായകന്‍ പറഞ്ഞു. ധ്യാന്‍ ശ്രീനിവാസന്‍ നായകനായ ഒരേ മുഖത്തിന്റെ സംവിധായകനാണ് സുജിത്.

Latest Stories

10,800 കോടി രൂപയുടെ വികസന പദ്ധതികള്‍; തിരഞ്ഞെടുപ്പ് അടുത്തിരിക്കെ സംസ്ഥാനത്ത് പ്രധാനമന്ത്രി മോദിയുടെ ഉദ്ഘാടന മാമാങ്കം

പ്രണയമോ അധികാരമോ? ഗണേഷ് കുമാർ വിവാദവും കേരളത്തിലെ പുരുഷാധിപത്യത്തിന്റെ നീണ്ട ചരിത്രവും

പശ്ചിമേഷ്യന്‍ യുദ്ധത്തില്‍ നട്ടംതിരിയുന്നത് രാജ്യത്തെ അടുക്കളകളും; എല്‍പിജി വില കൂട്ടലിന് പിന്നാലെ ക്ഷാമവും; ഗാര്‍ഹിക സിലിണ്ടര്‍ ബുക്കിങ്ങിന് 25 ദിവസത്തെ ഇടവേള; പ്രതിസന്ധിയില്‍ അടച്ചുപൂട്ടുന്ന ഹോട്ടലുകള്‍

സമാന്തര ഉദ്ഘാടനം നടത്തി സര്‍ക്കാരിന്റെ പ്രതിഷേധം; പ്രധാനമന്ത്രിയുടെ ദേശീയ പാത വികസന ഉദ്ഘാടനം ബഹിഷ്‌കരിച്ച സര്‍ക്കാര്‍ ബദലായി ഉദ്ഘാടനം നടത്തി

മുഖ്യമന്ത്രിയെ ക്ഷണിച്ചിട്ടുണ്ട്, മുഖ്യമന്ത്രിയുടെ മരുമകനെ ക്ഷണിക്കണമെന്ന് എവിടെയും എഴുതിയിട്ടില്ല : രാജീവ് ചന്ദ്രശേഖർ

13 വർഷമായി കോമയിൽ; രാജ്യത്ത് ആദ്യമായി ദയാവധത്തിന് അനുമതി നൽകി സുപ്രീംകോടതി

മോദിയുടെ പരിപാടി ബഹിഷ്ക്കരിച്ച് സർക്കാർ; മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കില്ല, മന്ത്രി മുഹമ്മദ് റിയാസിനെ ഒഴിവാക്കിയതിൽ പ്രതിഷേധം

പ്രധാനമന്ത്രിയുടെ സന്ദർശനം; കൊച്ചി നഗരത്തിൽ ഇന്ന് ഗതാഗത നിയന്ത്രണം

കൊച്ചിയിൽ പ്രധാനമന്ത്രി പങ്കെടുക്കുന്ന വികസന പദ്ധതികളുടെ ഫ്ലക്സ് ബോർഡുകൾ എടുത്തുമാറ്റി കൊച്ചി കോർപ്പറേഷൻ; നടപടി ഹൈക്കോടതി ഉത്തരവ് പ്രകാരം

ഇന്ത്യയാണ് വൈറ്റ് ബോൾ ക്രിക്കറ്റിലെ ശക്തർ, അവരുടെ അടുത്ത ലക്ഷ്യം 2027 ഏകദിന ലോകകപ്പാണ്: മൈക്കല്‍ അതേര്‍ട്ടന്‍