'വിശ്വസിക്കാനാവുന്നില്ല, ഹൃദയം തകര്‍ന്നു'; ഋഷി കപൂറിന്റെ ഓര്‍മ്മകളുമായി കമല്‍ഹാസനും രജനികാന്തും

ഇര്‍ഫാന്‍ ഖാന് പിന്നാലെ ഇന്ത്യന്‍ സിനിമയ്ക്ക് മറ്റൊരു മഹാനടനെ കൂടിയാണ് നഷ്ടമായിരിക്കുന്നത്. കാന്‍സറിനോട് പൊരുതി രണ്ടു വര്‍ഷത്തിനു ശേഷം മുംബൈയിലെ എച്ച്എന്‍ റിലയന്‍സ് ആശുപത്രിയിലായിരുന്നു അന്ത്യം. ഇതിഹാസ താരത്തിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് തെന്നിന്ത്യന്‍ സൂപ്പര്‍ സ്റ്റാറുകളും എത്തി.

“”വിശ്വസിക്കാനാവുന്നില്ല. ചിന്റു ജി (ഋഷി കപൂര്‍) ഒരു പുഞ്ചിരിയോടെ എപ്പോഴും തയ്യാറായിരുന്നു. ഞങ്ങള്‍ക്ക് പരസ്പരസ്‌നേഹവും ആദരവും ഉണ്ടായിരുന്നു. എന്റെ സുഹൃത്തിനെ നഷ്ടപ്പെട്ടു. ഹൃദയംഗമമായ അനുശോചനം”” എന്നാണ് കമല്‍ഹാസന്റെ ട്വീറ്റ്.

“”ഹൃദയം തകര്‍ന്നു…റെസ്റ്റ് ഇന്‍ പീസ്…എന്റെ പ്രിയ സുഹൃത്ത് ഋഷി കപൂര്‍”” എന്നാണ് രജനികാന്തിന്റെ ട്വീറ്റ്. 2018-ലായിരുന്നു ഋഷി കപൂറിന് കാന്‍സര്‍ ബാധിച്ചത്. തുടര്‍ന്ന് യുഎസില്‍ ചികിത്സ തേടിയിരുന്നു. 2019-ലായിരുന്നു ചികിത്സയ്ക്ക് ശേഷം ഇന്ത്യയിലേക്ക് എത്തിയത്.

Latest Stories

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി

'ഭാവിയുടെ വാ​ഗ്ദാനമായി അവതരിപ്പിച്ചു, രാ​ഹുൽ പൊതുരം​ഗത്ത് നിന്ന് മാറ്റിനിർത്തപ്പെടേണ്ടയാൾ... എല്ലാം അറിഞ്ഞിട്ടും നേതാക്കൾ കവചമൊരുക്കി'; കോൺ​ഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി

'എംപിമാർ സർക്കാരിന് വേണ്ടത് നേടിയെടുക്കാൻ ബാധ്യതയുള്ളവർ'; പി എം ശ്രീയിലെ ഇടപെടലിൽ ജോൺ ബ്രിട്ടാസിനെ പിന്തുണച്ച് മുഖ്യമന്ത്രി