അള്ളാഹുവിന് അധീനപ്പെട്ട് കഴിയാത്ത ഇവളെ കൊന്നു കളയണം; നടിക്ക് വധഭീഷണി

ബാക്ക്‌ലെസ് ബ്ലൗസ് ധരിച്ച് ചിത്രം പങ്കുവച്ച നടി സോയ നസീറിന് കടുത്ത സൈബര്‍ ആക്രമണം. ചെറി റെഡ് സാരി ധരിച്ച് ബാക്ക്‌ലെസ് ബ്ലൗസിന്റെ ചിത്രമാണ് പാകിസ്ഥാന്‍ താരം സോയ പങ്കുവച്ചത്. വധഭീഷണി നിറഞ്ഞ കമന്റുകളും സന്ദേശങ്ങളുമാണ് ഇതോടെ സോയക്ക് നേരെ എത്തുന്നത്.

അള്ളാഹുവിന് അധീനപ്പെട്ട് കഴിയാത്ത ഇവളെ കൊന്നു കളയണം എന്നായിരുന്നു ഭീഷണി. ശരിയത്ത് നിയമം പാലിക്കാത്ത സോയ നസീര്‍ അപമാനമാണെന്നും ഇസ്ലാമിക നിയമം പാലിക്കാത്തവളെ കഴുത്തറുത്ത് കൊല്ലണമെന്നും കമന്റുകള്‍ വരുന്നുണ്ട്.

താരത്തിന്റെ ശരീരഭാഗങ്ങളെ വര്‍ണ്ണിച്ചു കൊണ്ടുള്ള കമന്റുകളും എത്തുന്നുണ്ട്. എന്തൊരു വൃത്തികെട്ട അരക്കെട്ട് ആണ് എന്നിങ്ങനെയുള്ള കമന്റുകളാണ് ചിത്രത്തിന് ലഭിക്കുന്നുണ്ട്. ടെലിവിഷന്‍ ഷോയായ ‘ഹനിയ’യിലൂടെയാണ് സോയ അഭിനയത്തിലേക്ക് എത്തിയത്.

‘മേരെ ഹംസഫര്‍’ എന്ന ചിത്രത്തിലൂടെയാണ് ശ്രദ്ധ നേടുന്നത്. തിരക്കഥാകൃത്തായ നസീര്‍ അധീപിന്റെ മകളാണ് സോയ. ഏറ്റവും കൂടുതല്‍ തിരക്കഥകള്‍ എഴുതിയ തിരക്കഥാകൃത്ത് എന്ന ഗിന്നസ് റെക്കോര്‍ഡ് സ്വന്തമാക്കിയ താരമാണ് നസീര്‍ അധീപ്.

Latest Stories

കൊച്ചിയിൽ പ്രധാനമന്ത്രി പങ്കെടുക്കുന്ന വികസന പദ്ധതികളുടെ ഫ്ലക്സ് ബോർഡുകൾ എടുത്തുമാറ്റി കൊച്ചി കോർപ്പറേഷൻ; നടപടി ഹൈക്കോടതി ഉത്തരവ് പ്രകാരം

ഇന്ത്യയാണ് വൈറ്റ് ബോൾ ക്രിക്കറ്റിലെ ശക്തർ, അവരുടെ അടുത്ത ലക്ഷ്യം 2027 ഏകദിന ലോകകപ്പാണ്: മൈക്കല്‍ അതേര്‍ട്ടന്‍

'ദയവായി ഇതുപോലെയുള്ള മോശമായ ചോദ്യങ്ങൾ ചോദിക്കരുത്'; കീര്‍ത്തി ആസാദിന്റെ വിമര്‍ശനങ്ങളോട് പ്രതികരിച്ച് ഇഷാന്‍ കിഷന്‍

യുഎസ്-ഇസ്രായേൽ സംയുക്ത ആക്രമണത്തിൽ ഇറാന്റെ പുതിയ പരമോന്നത നേതാവ് മൊജ്തബ ഖമനയിക്ക് പരിക്ക്

ദുൽഖർ സൽമാനെ മറികടന്നു സഞ്ജു; ഇൻസ്റ്റാഗ്രാമിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്സ് ഉള്ള രണ്ടാമത്തെ മലയാളി താരം

ഇന്ത്യ ഈ നേട്ടത്തിന് അർഹരാണ്, സഞ്ജുവിന്റെ പ്രകടനത്തിന് സല്യൂട്ട്: ഷാഹിദ് അഫ്രീദി

'ലോകകപ്പിന്റെ തുടക്കത്തിൽ ഞങ്ങൾ സഞ്ജുവിനെ ഇറക്കില്ല എന്ന് തീരുമാനിച്ചു'; കാരണം പറഞ്ഞ് ഗൗതം ഗംഭീർ

സഞ്ജുവിന്റെ പുൾ ഷോട്ടുകൾ വിവിയൻ റിച്ചാർഡ്സിനെയും, ക്ലാസിക് ഷോട്ടുകൾ മഹേള ജയവർധനെയെയും ഓർമിപ്പിച്ചു: സുനിൽ ഗവാസ്കർ

ഡി എ സന്ദേശത്തിലെ ഹൈക്കോടതി വിധി: ഒരു ഗുഡ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചതിൽ പ്രതിപക്ഷത്തോട് തീര്‍ത്താല്‍ തീരാത്ത കടപ്പാട് ഉണ്ടെന്ന് മന്ത്രി എം. ബി. രാജേഷ്

രണ്ടാം പീഡനക്കേസ്: രാഹുൽ മാങ്കൂട്ടത്തിൽ യുവതിയെ ഭീഷണിപ്പെടുത്തി; ജാമ്യ വ്യവസ്ഥ ലംഘിച്ചെന്ന് പ്രോസിക്യൂഷൻ