'നേരില്‍ കണ്ടാല്‍ കൈയും കാലും തല്ലിയൊടിക്കും' ഇന്‍ബോക്‌സില്‍ 'ഭീഷണി സന്ദേശങ്ങള്‍'; സന്തോഷമായെന്ന് ഷൈന്‍ ടോം

ഷെയ്ന്‍ നിഗമിനെ നായകനാക്കി നവാഗതനായ അനുരാജ് മനോഹര്‍ സംവിധാനം ചെയ്ത ഇഷ്‌ക് എന്ന ചിത്രം തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. ചിത്രത്തില്‍ ഷെയ്‌നിന്റെ സച്ചി എന്ന കഥാപാത്രത്തോടൊപ്പം തന്നെ പ്രശംസ നേടുകയാണ് ഷൈന്‍ ടോം ചാക്കോയുടെ ആല്‍വിനും. നെഗറ്റീവ് കഥാപാത്രമായ ആല്‍വിന് ലഭിക്കുന്ന പ്രശംസ വേറിട്ട തരത്തിലുള്ളതാണെന്നും അതില്‍ തനിക്ക് സന്തോഷമുണ്ടെന്നും ഷൈന്‍ ടോം മനോരമയുമായുള്ള അഭിമുഖത്തില്‍ പറഞ്ഞു.

നിന്നെ കാണാനിരിക്കുവാ രണ്ടെണ്ണം തരാന്‍”. എന്റെ ഇന്‍ബോക്‌സ് നിറയെ വരുന്ന മെസേജുകളില്‍ ചിലതാണ് ഇത്. അത്രമാത്രം എന്റെ കഥാപാത്രത്തെ പ്രേക്ഷകര്‍ ഉള്‍ക്കൊണ്ടു എന്നറിയുമ്പോള്‍ സന്തോഷം. നെഗറ്റീവ് കഥാപാത്രമാണ്.

അതുകൊണ്ട് തന്നെ അഭിനയസാധ്യതയും ഉണ്ടായിരുന്നു. അത് കാഴ്ചക്കാര്‍ക്ക് അതേ തീവ്രതയോടെ പകരാന്‍ സാധിച്ചു എന്നതിന് തെളിവാണ് ഈ മെസേജുകള്‍. ഈ കഥാപാത്രം എന്റെ അടുക്കലേക്ക് വന്നതാണ്. സിനിമയുടെ നിര്‍മ്മാതാക്കളില്‍ ഒരാളായ ടി വി സാരഥിയാണ് ഈ സിനമയിലേക്ക് എന്നെ വിളിക്കുന്നത്. ഷൈന്‍ പറഞ്ഞു.

മുകേഷ് ആര്‍ മേത്ത, എ.വി അനൂപ്, സി.വി സാരഥി എന്നിവരാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. “നോട്ട് എ ലവ് സ്റ്റോറി” എന്ന തലക്കെട്ടോടെ ആണ് ഇഷ്‌ക് പ്രേക്ഷകരിലേക്ക് എത്തിയത്. “ഇഷ്‌കി” ന്റെ കഥ എഴുതിയിരിക്കുന്നത് രതീഷ് രവിയാണ്.ചിത്രത്തില്‍ ആന്‍ ശീതളാണ് ഷെയ്നിന്റെ നായിക. ഷൈന്‍ ടോം ചാക്കോ, ലിയോണ ലിഷോയ് എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക