കുറെ തള്ളമാര്‍ ഇരുന്നു കാണുന്നു എന്ന് അയാള്‍ പറഞ്ഞു, അതായിരിക്കും സ്വന്തം വീ്ട്ടില്‍ വിളിക്കുന്നത്; വിമര്‍ശനവുമായി സാജന്‍ സൂര്യ

സീരിയലുകള്‍ക്കെതിരെ ഉയര്‍ന്നു വരുന്ന വിമര്‍ശനങ്ങളെക്കുറിച്ച് തുറന്നുസംസാരിച്ച് നടന്‍ സാജന്‍ സൂര്യ. സീ മലയാളം ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവേയാണ് അദ്ദേഹം സീരിയല്‍ പ്രേക്ഷകര്‍ക്ക് എതിരെ വരെ ഉയര്‍ന്ന മോശം കമന്റുകളെക്കുറിച്ച് സംസാരിച്ചത്. മാത്രമല്ല ഇനിയുള്ള കാലം ആളുകളെ ടിവിയുടെ മുന്നില്‍ പിടിച്ചിരുത്താന്‍ പറ്റില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഹോടസ്റ്റാറാണ് ആളുകള്‍ കൂടുതല്‍ കാണുന്നത്. ഞാനും എവിടെയെങ്കിലും പോയിക്കഴിഞ്ഞാല്‍ ഫോണിലാണ് കാണുന്നത്. അല്ലെങ്കില്‍ മറ്റ് ഒടിടി പ്ലാറ്റ്‌ഫോമുകള്‍. ടിവിയില്‍ കാണുന്നത് അമ്മമാരും വീട്ടില്‍ റിട്ടയര്‍ഡായിരിക്കുന്ന അച്ഛന്‍മാരുമാണ്. ഇനി ടിവിയില്‍ റേറ്റിംഗ് കുറയും.

‘മുകളില്‍ ഒടിടി പ്ലാറ്റ്‌ഫോമാണ്. ഞെക്കി ഞെക്കി നാല് ചാനലുകള്‍ കാണുന്ന പരിപാടി ഇപ്പോള്‍ ഇല്ല. അത് നമ്മള്‍ ഫേസ് ചെയ്‌തേ പറ്റുള്ളൂ. ഇതൊക്കെ കാലഘട്ടത്തിന്റെ മാറ്റങ്ങളാണ്.

‘സീരിയല്‍ പ്രേക്ഷകര്‍ക്ക് നേരെ വന്ന മോശം കമന്റിനെക്കുറിച്ചും സാജന്‍ സൂര്യ സംസാരിച്ചു. നിങ്ങളിവിടെ കിടന്ന് എന്തൊക്കെ ചീത്ത വിളിച്ചാലും പത്ത് രണ്ടായിരും വീടുകളില്‍ കുറെ തള്ളമാര്‍ ഇരുന്നു കാണുന്നു എന്ന് ഒരാളുടെ കമന്റ് വന്നു. ഇങ്ങനെയാണോ പറയുക.

അയാള്‍ വീട്ടില്‍ ചിലപ്പോള്‍ അമ്മയെ ചിലപ്പോള്‍ ആ രീതിയിലായിരിക്കും വിളിക്കുന്നത്. അവര്‍ക്കേ ആ സംസ്‌കാരത്തില്‍ സംസാരിക്കാന്‍ പറ്റൂ. നമ്മളെന്തിനാണങ്ങനെയൊക്കെ പറയാന്‍ പോവുന്നത്,’ സാജന്‍ സൂര്യ കൂട്ടിച്ചേര്‍ത്തു.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക