ആളുകള്‍ എന്നെ മറക്കുമെന്ന് അവര്‍ പറഞ്ഞു അതാണ് എനിക്ക് വേണ്ടതും: പ്രയാഗ മാര്‍ട്ടിന്‍

സിനിമയില്‍ നിന്ന് ഒരു വര്‍ഷം നീണ്ട ഇടവേളയെടുത്തതിനെ കുറിച്ച് പ്രയാഗ മാര്‍ട്ടിന്‍. സിനിമയില്‍ സജീവമാകാന്‍ തന്നെ ഒരുപാടു പേര്‍ ഉപദേശിച്ചിരുന്നുവെന്നും എന്നാല്‍ ഇടവേളയെടുക്കുക എന്നത് തന്റെ മാത്രം തീരുമാനമായിരുന്നുവെന്നും പ്രയാഗ വ്യക്തമാക്കി.

കുറച്ചു നാളത്തേക്ക് ഒരു ഇടവേള താനാഗ്രഹിച്ചിരുന്നു, എന്നാല്‍ ചില പരിപാടികളില്‍ പങ്കെടുത്തിരുന്നുവെന്നും നടി വ്യക്തമാക്കി.ഞാന്‍ മുമ്പ് ചെയ്ത വേഷങ്ങളില്‍ നിന്ന് ഒരു മാറ്റം വേണമായിരുന്നു. പ്രേക്ഷകര്‍ എന്നെ മറക്കുമെന്ന് ഒരുപാട് പേര്‍ എന്നോട് പറഞ്ഞു, അതാണ് ഞാന്‍ ആഗ്രഹിച്ചതും. അവര്‍ പഴയ എന്നെ മറക്കട്ടെ എന്ന്.

മലയാളത്തില്‍ ഇതുവരെ ചെയ്തിട്ടുള്ള കഥാപാത്രങ്ങള്‍ ആര്‍ക്കുവേണമെങ്കിലും ചെയ്യാമെന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. പ്രയാഗയ്ക്ക് മാത്രമേ അത് ചെയ്യാന്‍ കഴിയൂ എന്ന കഥാപാത്രമില്ല. ഭാഗ്യം കൊണ്ട് ഞാന്‍ ഒരുപാട് വാണിജ്യ ഹിറ്റുകളുടെയും നിരൂപക പ്രശംസ നേടിയ സിനിമകളുടെയും ഭാഗമായിരുന്നു,

ഇ ടൈംസിന് നല്‍കിയ അഭിമുഖത്തിലാണ് നടി പ്രതികരിച്ചത്.  നിലവില്‍ സോഹന്‍ സീനുലാല്‍ സംവിധാനം ചെയ്യുന്ന ‘ഡാന്‍സ് പാര്‍ട്ടി’ എന്ന ചിത്രത്തിലാണ് പ്രയാഗ അഭിനയിക്കുന്നത്.

വിഷ്ണു ഉണ്ണികൃഷ്ണന്‍, ശ്രീനാഥ് ഭാസി, ഷൈന്‍ ടോം ചാക്കോ എന്നിവരാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

ഇടുക്കിയുടെ മലനിരകളില്‍ ഒളിപ്പിച്ച ആ നിഗൂഢത പുറത്ത് വരുന്നു; 'കൂടോത്രം' ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി!

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി