മൈക്ക് കൊടുത്തിട്ടും മീനാക്ഷി വാങ്ങിയില്ല, അത് കഴിഞ്ഞിട്ടും ഒരു പ്രസംഗം ബാക്കി ഉണ്ടായിരുന്നു..: നമിത പ്രമോദ്

മലയാളത്തിലെ താരപുത്രിമാരില്‍ ഏറ്റവും കൂടുതല്‍ മാധ്യമശ്രദ്ധ ലഭിക്കാറുള്ള താരമാണ് മീനാക്ഷി ദിലീപ്. നടി നമിത പ്രമോദിന്റെ കഫേയുടെ ഉദ്ഘാടന ദിവസം മാധ്യമങ്ങളില്‍ നിറഞ്ഞു നിന്ന മുഖമായിരുന്നു നടന്‍ ദിലീപിന്റെ മകള്‍ മീനാക്ഷിയുടെത്. മീനാക്ഷിയുടെ അടുത്ത സുഹൃത്താണ് നമിത പ്രമോദ്.

ഒരു സിനിമയിലും ഇതുവരെ അഭിനയിച്ചിട്ടില്ലെങ്കിലും കഫേ ഉദ്ഘാടന ദിവസം വന്ന സിനിമാ നടിമാര്‍ക്ക് ലഭിക്കാത്ത മാധ്യമശ്രദ്ധ അന്ന് മീനാക്ഷിക്ക് ലഭിച്ചത്.ഉദ്ഘാടന ദിവസം സംസാരിക്കാന്‍ നമിത മൈക്ക് കൊടുത്തിട്ട് മീനാക്ഷി വാങ്ങാതിരുന്ന വീഡിയോ അന്ന് വൈറലായിരുന്നു.

മീനാക്ഷി മൈക്ക് വാങ്ങാതിരുന്നതിനെ കുറിച്ച് സംസാരിച്ചിക്കുകയാണ് നമിത. മീനാക്ഷി അങ്ങനെ സംസാരിക്കാത്ത ആളല്ല. ആള്‍ക്കൂട്ടത്തില്‍ ആയതിനാലായിരിക്കും. അത് കഴിഞ്ഞിട്ട് ഒരു പ്രസംഗം ബാക്കില്‍ ഉണ്ടായിരുന്നു. ‘ഇവളുണ്ടല്ലോ എനിക്ക് മൈക്കുമായിട്ട് വരികയാണ്’ എന്നൊക്കെ പറഞ്ഞിട്ട് ആയിരുന്നു എന്നാണ് നമിത പറയുന്നത്.

മീനാക്ഷിയുമായി ഒരു ഫ്‌ളൈറ്റ് യാത്രക്കിടയിലാണ് സൗഹൃദത്തിലായതെന്ന് നമിത മുമ്പ് ഒരിക്കല്‍ പറഞ്ഞിരുന്നു. ദിലീപിന്റെ മകളായത് കൊണ്ടല്ല മീനാക്ഷിയുമായി സൗഹൃദത്തിലായത്. മീനാക്ഷിയെ ആദ്യം കണ്ടപ്പോള്‍ ഭയങ്കര ജാഡ ആണെന്ന് തോന്നിയിരുന്നു എന്നും നമിത പറഞ്ഞിരുന്നു.

Latest Stories

മോദിയുടെ പരിപാടി ബഹിഷ്ക്കരിച്ച് സർക്കാർ; മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കില്ല, മന്ത്രി മുഹമ്മദ് റിയാസിനെ ഒഴിവാക്കിയതിൽ പ്രതിഷേധം

പ്രധാനമന്ത്രിയുടെ സന്ദർശനം; കൊച്ചി നഗരത്തിൽ ഇന്ന് ഗതാഗത നിയന്ത്രണം

കൊച്ചിയിൽ പ്രധാനമന്ത്രി പങ്കെടുക്കുന്ന വികസന പദ്ധതികളുടെ ഫ്ലക്സ് ബോർഡുകൾ എടുത്തുമാറ്റി കൊച്ചി കോർപ്പറേഷൻ; നടപടി ഹൈക്കോടതി ഉത്തരവ് പ്രകാരം

ഇന്ത്യയാണ് വൈറ്റ് ബോൾ ക്രിക്കറ്റിലെ ശക്തർ, അവരുടെ അടുത്ത ലക്ഷ്യം 2027 ഏകദിന ലോകകപ്പാണ്: മൈക്കല്‍ അതേര്‍ട്ടന്‍

'ദയവായി ഇതുപോലെയുള്ള മോശമായ ചോദ്യങ്ങൾ ചോദിക്കരുത്'; കീര്‍ത്തി ആസാദിന്റെ വിമര്‍ശനങ്ങളോട് പ്രതികരിച്ച് ഇഷാന്‍ കിഷന്‍

യുഎസ്-ഇസ്രായേൽ സംയുക്ത ആക്രമണത്തിൽ ഇറാന്റെ പുതിയ പരമോന്നത നേതാവ് മൊജ്തബ ഖമനയിക്ക് പരിക്ക്

ദുൽഖർ സൽമാനെ മറികടന്നു സഞ്ജു; ഇൻസ്റ്റാഗ്രാമിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്സ് ഉള്ള രണ്ടാമത്തെ മലയാളി താരം

ഇന്ത്യ ഈ നേട്ടത്തിന് അർഹരാണ്, സഞ്ജുവിന്റെ പ്രകടനത്തിന് സല്യൂട്ട്: ഷാഹിദ് അഫ്രീദി

'ലോകകപ്പിന്റെ തുടക്കത്തിൽ ഞങ്ങൾ സഞ്ജുവിനെ ഇറക്കില്ല എന്ന് തീരുമാനിച്ചു'; കാരണം പറഞ്ഞ് ഗൗതം ഗംഭീർ

സഞ്ജുവിന്റെ പുൾ ഷോട്ടുകൾ വിവിയൻ റിച്ചാർഡ്സിനെയും, ക്ലാസിക് ഷോട്ടുകൾ മഹേള ജയവർധനെയെയും ഓർമിപ്പിച്ചു: സുനിൽ ഗവാസ്കർ