എന്റെ പരാജയമാണെന്ന് പറയുമ്പോള്‍ ഉള്ളിലിരുന്ന് ഒരാള്‍ കരയുന്നുണ്ടായിരുന്നു, എങ്കിലും; സുരേഷ് ഗോപി സിനിമയെ കുറിച്ച് ലാല്‍ ജോസ്

സിനിമാ കരിയറിലെ തുടക്ക കാലത്ത് ചില പരാജയങ്ങള്‍ ലാല്‍ ജോസിന് ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട്. ഇതിലൊന്നായിരുന്നു 2001 ലിറങ്ങിയ രണ്ടാം ഭാവം. ഇപ്പോഴിതാ സുരേഷ് ഗോപി നായകനായ ആ സിനിമയെക്കുറിച്ച് മനസ്സുതുറന്നിരിക്കുകയാണ് സംവിധായകന്‍.

‘ഇതോടെ ലാല്‍ ജോസ് എന്ന സംവിധായകന്റെ കഥ കഴിഞ്ഞു എന്ന് തന്നെ ചിന്തിച്ചു. കാരണം എന്റെ കരിയറിലെ ആദ്യത്തെ സിനിമ ഹിറ്റായി. രണ്ടാമത്തെ സിനിമ ആവറേജ് വിജയമായി. മൂന്നാമത്തെ സിനിമ ഫ്‌ലോപ്പായി. ഗ്രാഫ് താഴേക്കാണ്. പത്രങ്ങളില്‍ നിരൂപണമെഴുതുന്നവര്‍ ഒരു ടീമിന്റെ മൊത്തം പരാജയമായി അതിനെ ചിത്രീകരിച്ചു. അതില്‍ ഏറ്റവും കൂടുതല്‍ ആക്രമിക്കപ്പെട്ടത് തിരക്കഥാകൃത്ത് രജ്ജന്‍ പ്രമോദായിരുന്നു’

എന്നാല്‍ ആ സിനിമയ്ക്ക് എന്തെങ്കിലും പരാജയം പറ്റിയിട്ടുണ്ടെങ്കില്‍ അതിന്റെ എല്ലാ ഉത്തരവാദിത്വവും എനിക്കാണെന്ന് ഞാനെരു പത്രത്തില്‍ പറഞ്ഞു. കാരണം സംവിധായകന്റേതാണ് സിനിമയെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. ഞാന്‍ ഓക്കെയാണെന്ന് പറഞ്ഞ സീനുകളാണതില്‍ ഉണ്ടായിരിക്കുന്നത്. മറ്റാരുടെയും പരാജയമല്ല എന്റെ പരാജയമാണെന്ന് ഇന്റര്‍വ്യൂയില്‍ പറഞ്ഞു’

‘പക്ഷെ അത് പറയുമ്പോള്‍ ഉള്ളിലിരുന്ന് ഒരാള്‍ കരയുന്നുണ്ട്. ഇനിയാെരു സിനിമ ചെയ്യാന്‍ ഭാഗ്യമുണ്ടെങ്കില്‍ അത് ഇതേ ടീമിനെ വെച്ചായിരിക്കുമെന്ന്. രണ്ടാം ഭാവം എന്ന സിനിമയുടെ പരാജയത്തിന് ശേഷം വല്ലാതെ ഉള്‍വലിഞ്ഞ് വീട്ടില്‍ നിന്ന് പുറത്തിറങ്ങാതെ വീട്ടില്‍ തന്നെ ഇരിക്കുന്ന അവസ്ഥയിലേക്ക് പോയി’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക