അയാള്‍ ചോദിക്കുന്നത് കറുത്ത സുമിയാണോ വെളുത്ത സുമിയാണോ എന്ന്; നിറത്തിന്റെ പേരില്‍ അനുഭവിച്ചതിനെ കുറിച്ച് നടി

നിറത്തിന്റെ പേരില്‍ തനിക്ക് ധാരാളം വിവേചനം നേരിടേണ്ടി വന്നുവെന്ന് സീരിയല്‍ നടി സുമി. ചെമ്പരത്തി എന്ന സീരിയലിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ സുമി സീരിയല്‍ ടു ഡെയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് വിവേചനത്തെക്കുറിച്ച് മനസ്സുതുറന്നത്.

നടിയുടെ വാക്കുകള്‍

കറുപ്പ് എന്ന നിറത്തിന്റെ പേരില്‍ ഒരുപാട് അവഗണനകളും നേരിട്ടിട്ടുണ്ട്. എന്നെ പിക്ക് ചെയ്യണം എന്ന് ഡ്രൈവറോട് പറയുമ്പോള്‍ അയാള്‍ ചോദിയ്ക്കുന്നത്, കറുത്ത സുമിയാണോ വെളുത്ത സുമിയാണോ എന്നാണത്രെ.

ഏതെങ്കിലും റോളിലേക്ക് എന്നെ സജസ്റ്റ് ചെയ്യുമ്പോഴും, ഈ കുട്ടി കറുത്തിട്ടല്ലേ എന്ന് ചോദിച്ചവരും ഉണ്ട് എന്ന് സുഹൃത്തുക്കള്‍ വഴി ഞാന്‍ അറിഞ്ഞിട്ടുണ്ട്. അങ്ങനെ കുറേ ചാന്‍സ് പോയിട്ടുണ്ട്.

പിന്നീട് ഞാന്‍ എന്റെ നിറത്തെ കൂടുതല്‍ ശ്രദ്ധിയ്ക്കാന്‍ തുടങ്ങി. നിറം വയ്ക്കാന്‍ ഞാന്‍ ചെയ്ത സീക്രട്ട് പുറത്ത് പറയില്ല. എന്റെ മാറ്റം കണ്ട് പലരും വിളിച്ച് ചോദിച്ചിട്ടുണ്ട്, സുമി എന്തെങ്കിലും ഇന്‍ജക്ഷന്‍ ചെയ്തോ എന്ന് വിളിച്ച് ചോദിച്ചവരും, ഞാന്‍ ഇന്‍ഞ്ചക്ഷന്‍ ചെയ്തു എന്ന് പറഞ്ഞ് പ്രചരിപ്പിച്ചവരും ഉണ്ട്. ഞാന്‍ ഒരു ഇന്‍ഞ്ചക്ഷനും ചെയ്തിട്ടില്ല.

Latest Stories

'ജനങ്ങൾ ബിജെപിയിൽ അസംതൃപ്തർ, ജനങ്ങൾക്ക് മന്ത്രിമാരിലും മന്ത്രിസഭയിലും വിശ്വാസം നഷ്ടപ്പെട്ടു'; കോൺഗ്രസ്‌ ഭരണഘടനയെ സംരക്ഷിക്കുമെന്ന് പ്രിയങ്ക ഗാന്ധി

'തദ്ദേശ തിരഞ്ഞെടുപ്പ് ഫലം പിണറായിസത്തിനേറ്റ തിരിച്ചടി, പിണറായിയിൽ നിന്ന് ജനം പ്രതീക്ഷിച്ചത് മതേതര നിലപാട്'; പിവി അൻവർ

കെഎസ്ആർടിസി ബസ് വഴിയരികിൽ നിർത്തി ഡ്രൈവർ ജീവനൊടുക്കി; സംഭവം തൃശൂരിൽ

'ചെളിയിൽ വിരിയുന്ന രാഷ്ട്രീയം, കേരള പ്രാദേശികതല തെരഞ്ഞെടുപ്പ് ഫലം നൽകുന്ന പാഠം'; മിനി മോഹൻ

'ഒരിഞ്ച് പിന്നോട്ടില്ല'; തിരഞ്ഞെടുപ്പ് തോൽവിയിലെ വിമർശനങ്ങളിൽ പ്രതികരണവുമായി ആര്യാ രാജേന്ദ്രൻ

'വിസി നിയമന അധികാരം ചാൻസലർക്ക്, വിസിയെ കോടതി തീരുമാനിക്കാം എന്നത് ശരിയല്ല'; സുപ്രീം കോടതി ഉത്തരവിനെതിരെ ഗവർണർ

'ബാലചന്ദ്രകുമാറിന്‍റെ വെളിപ്പെടുത്തൽ വിശ്വാസയോഗ്യമല്ല'; നടിയെ ആക്രമിച്ച കേസിൽ വിധിന്യായത്തിലെ കൂടുതൽ വിവരങ്ങൾ പുറത്ത്

'ഇത് പത്ത് വർഷം ഭരണത്തിന് പുറത്തു നിന്നിട്ടുള്ള വിജയം, ഇത്രമാത്രം വെറുപ്പ് സമ്പാദിച്ച ഒരു സർക്കാർ വേറെ ഇല്ല'; തിരഞ്ഞെടുപ്പ് വിജയത്തിൽ പ്രവർത്തകരെ അഭിനന്ദിച്ച് കെ സി വേണുഗോപാൽ

'തിരുവനന്തപുരം കോർപ്പറേഷനിലെ തോൽവി ആര്യയുടെ തലയിൽ കെട്ടിവെക്കേണ്ട, എംഎം മണി പറഞ്ഞത് അദ്ദേഹത്തിൻ്റെ ശൈലി'; മന്ത്രി വി ശിവൻകുട്ടി

'കൊട്ടാരക്കരയിലെ തിരിച്ചടിക്ക് കാരണം ദേശീയ നേതാവ് പാരവെച്ചത്'; കൊടിക്കുന്നിൽ സുരേഷിനെതിരെ അൻവർ സുൽഫിക്കർ