ആ സീന്‍ എടുക്കുമ്പോള്‍ ഇങ്ങനെ അലറണമെന്ന് പ്ലാന്‍ ഉണ്ടായിരുന്നില്ല, ചുരുളിയിലെ തെറിയെ കുറിച്ചല്ലാത്ത ചര്‍ച്ചകളും വരണം: ഗീതി സംഗീത

ചുരുളി സിനിമയിലെ തെറി പ്രയോഗങ്ങളെ കുറിച്ചുള്ള ചര്‍ച്ചകളാണ് സോഷ്യല്‍ മീഡിയയില്‍ നടക്കുന്നത്. ഇതിനോട് പ്രതികരിച്ചിരിക്കുകയാണ് നടി ഗീതി സംഗീത. ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തിറങ്ങിയപ്പോള്‍ തന്നെ ഗീതിയുടെ ശബ്ദവും കഥാപാത്രവും ചര്‍ച്ചയായിരുന്നു.

ഒറ്റ കാഴ്ചയില്‍ മനസിലാക്കാന്‍ കഴിയുന്ന ഒരു ചിത്രമല്ല ചുരുളി. എന്നാല്‍, ചുരുളിയിലെ ലെയറുകള്‍ മനസിലാക്കാന്‍ ബുദ്ധിജീവി ആകണമെന്നൊന്നും തോന്നിയിട്ടില്ല. അങ്ങനെയെങ്കില്‍ മനസിലാകേണ്ടതല്ലല്ലോ. ചുരുളിയിലെ തെറിയെ കുറിച്ചല്ലാതെ അതിന്റെ കാഴ്ചകളെ കുറിച്ചും രാഷ്ട്രീയത്തെ കുറിച്ചും ചര്‍ച്ചകള്‍ വരണമെന്നാണ് ആഗ്രഹിക്കുന്നത്.

ചുരുളിയുടെ ക്യാമറ, കഥാപാത്രങ്ങളുടെ പ്രകടനം, ആര്‍ട്, മ്യൂസിക്, ഗ്രാഫിക്‌സ്… അങ്ങനെ എത്രയെത്ര മേഖലകളുണ്ട്. ഒരു ആര്‍ടിസ്റ്റ് എന്ന നിലയില്‍ ഇവയെക്കുറിച്ചെല്ലാം പ്രേക്ഷകര്‍ ചര്‍ച്ച ചെയ്യണമെന്നാണ് ആഗ്രഹമെന്ന് ഗീതി സംഗീതി മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ട്രെയ്‌ലറില്‍ കാണിക്കുന്ന അലര്‍ച്ചയെ കുറിച്ചും താരം വ്യക്തമാക്കുന്നുണ്ട്.

ആ സീനില്‍ അതു ചെയ്യണമെന്നു തന്നോട് ആവശ്യപ്പെട്ടിരുന്നില്ല. ആ സീന്‍ എടുക്കുമ്പോള്‍ ഇങ്ങനെ അലറണമെന്ന് തനിക്കും പ്ലാന്‍ ഉണ്ടായിരുന്നില്ല. പക്ഷേ, അതങ്ങനെ സംഭവിക്കുകയായിരുന്നു. ചെമ്പന്‍ ചേട്ടനുമായുള്ള കോമ്പിനേഷനില്‍ അങ്ങനെ വന്നതാണെന്ന് ഗീതി സംഗീത വ്യക്തമാക്കി.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ