സിദ്ദിഖിന്റെ കൂടെ പുറത്ത് പോയി വരാമെന്ന് പാര്‍വതി പറയും, കാറില്‍ വെയില് കൊണ്ട് ജയറാം കാത്തിരിപ്പുണ്ടാകും: സിദ്ദിഖ്

ജയറാമിന്റെയും പാര്‍വതിയുടെയും പ്രണയകാലത്തെ കുറിച്ച് പറഞ്ഞ് നടന്‍ സിദ്ദിഖ്. 1992ല്‍ ആണ് ജയറാമും പാര്‍വതിയും വിവാഹിതരായത്. സിദ്ദിഖിന്റെ കൂടെ പുറത്ത് പോയി വരാമെന്ന് പറഞ്ഞാണ് അന്ന് പാര്‍വതിയും ജയറാമും കറങ്ങാന്‍ പോകുന്നത്. ഫോണ്‍ വിളിക്കുന്നതും തന്റെ പേര് പറഞ്ഞാണ് എന്നാണ് സിദ്ദിഖ് പറയുന്നത്.

”ഞാന്‍ പാര്‍വതിയുടെ വീട്ടിലേക്ക് ഫോണ്‍ ചെയ്യും. ആദ്യം അമ്മയോടായിരിക്കും സംസാരിക്കുക. ശേഷം ഫോണ്‍ പാര്‍വതിയ്ക്കു നല്‍കും. പാര്‍വതിയുടെ ശബ്ദം കേള്‍ക്കുമ്പോള്‍ തന്നെ ജയറാം ഫോണ്‍ തട്ടിപറിച്ചെടുക്കും. പിന്നെ അവര്‍ തമ്മില്‍ സംസാരിക്കും.”

”അതുപോലെ തന്നെ പാര്‍വതിയുടെ അമ്മ ഉച്ചയൂണ് കഴിക്കാന്‍ എന്നെ വീട്ടിലേക്ക് ക്ഷണിക്കും. എന്റെ കൂടെ ജയറാമും ഉണ്ടാകും. ജയറാം ആ വെയിലത്രയും കൊണ്ട് കാറില്‍ തന്നെയിരിക്കും ഞാന്‍ മാത്രം അങ്ങോട് പോകും. ഭക്ഷണമൊക്കെ കഴിച്ച ശേഷം പാര്‍വതി പറയും ഞാന്‍ എന്നാല്‍ സിദ്ദിഖിന്റെ കൂടെ ഒന്ന് പുറത്തു പോയി വരാമെന്ന്.”

”പാര്‍വതി മുന്‍ സീറ്റില്‍ കയറും അപ്പോള്‍ പുറകിലെ സീറ്റില്‍ ജയറാമും ഉണ്ടാകും” എന്നാണ് ഒരു അഭിമുഖത്തില്‍ സിദ്ദിഖ് പറയുന്നത്. 30 വര്‍ഷം മുമ്പാണ് ജയറാമും പാര്‍വതിയും വിവാഹിതരായത്. വിവാഹത്തോടെയാണ് പാര്‍വതി സിനിമയില്‍ നിന്നത്.

Latest Stories

ഗില്ലിനെ പുറത്താക്കി സഞ്ജുവിനെ ഓപ്പണറാക്കു, എന്തിനാണ് അവനു ഇത്രയും അവസരങ്ങൾ കൊടുക്കുന്നത്: മുഹമ്മദ് കൈഫ്

'ഗില്ലിനെ വിമർശിക്കുന്നവർക്കാണ് പ്രശ്നം, അല്ലാതെ അവനല്ല'; പിന്തുണയുമായി മുൻ ഇന്ത്യൻ താരം

ചരിത്രത്തിലാദ്യമായി കേരളത്തില്‍ ഒരു കോര്‍പ്പറേഷന്‍ സ്വന്തമാക്കി എന്‍ഡിഎ; നന്ദി തിരുവനന്തപുരമെന്ന് നരേന്ദ്ര മോദിയുടെ സന്ദേശം

'പാർട്ടിയേക്കാൾ വലുതാണെന്ന ഭാവം, അധികാരപരമായി തന്നേക്കാൾ താഴ്ന്നവരോടുള്ള പുച്ഛം'; മേയർ ആര്യ രാജേന്ദ്രനെ വിമർശിച്ച് ഗായത്രി ബാബു

‘സര്‍ക്കാരിനെതിരായ വിധിയെഴുത്ത്, മിഷൻ 2025 ആക്ഷൻ പ്ലാൻ ശക്തിപ്പെടുത്തിയതിന്റെ ഫലം'; കേരളത്തിലെ ജനങ്ങള്‍ക്ക് നന്ദിയെന്ന് സണ്ണി ജോസഫ്

'ഈ വിജയത്തിന് കാരണം ടീം യുഡിഎഫ്, സർക്കാരിനെതിരെ പ്രതിപക്ഷം ഉന്നയിച്ച കുറ്റപത്രം ജനങ്ങൾ സ്വീകരിച്ചു'; എൽഡിഎഫിന്റെ പരാജയത്തിന്റെ കാരണം സർക്കാരിനെ ജനങ്ങൾ വെറുക്കുന്നതാണെന്ന് വി ഡി സതീശൻ

'ജനം പ്രബുദ്ധരാണ്... എത്ര ബഹളം വെച്ചാലും അവർ കേൾക്കേണ്ടത് കേൾക്കുക തന്നെ ചെയ്യും, കാണേണ്ടത് കാണുക തന്നെ ചെയ്യും'; രാഹുൽ മാങ്കൂട്ടത്തിൽ

നാലില്‍ രണ്ട് പഞ്ചായത്ത് കയ്യില്‍ നിന്ന് പോയി, ഒരെണ്ണം പിടിച്ചെടുത്തു; ട്വന്റി ട്വന്റിയുടെ ശൗര്യം എറണാകുളത്ത് ഏറ്റില്ല

'ജനാധിപത്യം ആണ്, ജനങ്ങളാണ് വിജയ ശില്പികൾ...അത്യധികം അനിവാര്യമായ മാറ്റം തിരഞ്ഞെടുത്ത വോട്ടർമാർക്കും വിജയിച്ച സ്ഥാനാർഥികൾക്കും ആശംസകൾ'; രമേശ് പിഷാരടി

'പെൻഷനെല്ലാം വാങ്ങി ശാപ്പാട് കഴിച്ചു, ജനങ്ങൾ ആനുകൂല്യങ്ങൾ കൈപറ്റി പണിതന്നു; വോട്ടർമാരെ അപമാനിച്ച് എം എം മണി