അമൃതയുമായുള്ള വിവാഹമോചനം ഞങ്ങള്‍ക്ക് ഇഷ്ടമല്ലായിരുന്നു.. എളുപ്പമായിരുന്നില്ല അത്; വെളിപ്പെടുത്തി ശര്‍മ്മിള ടാഗോര്‍

അമൃത സിംഗുമായുള്ള സെയ്ഫ് അലിഖാന്റെ വേര്‍പിരിയല്‍ തനിക്ക് ഇഷ്ടമായിരുന്നില്ലെന്ന് നടിയും സെയ്ഫിന്റെ അമ്മയുമായ ശര്‍മ്മിള ടാഗോര്‍. അമൃതയെയും കുട്ടികളായ സാറയെയും ഇബ്രാഹിമിനെയും പിരിയുന്നത് എല്ലാവരിലും വിഷമം ഉണ്ടാക്കിയിരുന്നു എന്നാണ് ശര്‍മ്മിള പറയുന്നത്.

അമൃതയുമായുള്ള ഡിവോഴ്‌സിനെ കുറിച്ച് താന്‍ ആദ്യം പറഞ്ഞത് തന്റെ അമ്മയോടാണെന്നും ശര്‍മ്മിള പറയുന്നുണ്ട്. ”കുട്ടികളൊക്കെയായി നല്ലൊരു കുടുംബം നയിക്കുന്നതിനിടെ വേര്‍പിരിയാന്‍ തീരുമാനിച്ചാല്‍ അത് എളുപ്പമാകില്ല. ആ ഘട്ടത്തില്‍ പിന്നെയും ഇണങ്ങി ചേരാന്‍ സാധിക്കില്ല.”

”ആ സമയത്ത് ഞാന്‍ നന്നായി പരിശ്രമിച്ചിരുന്നു. പക്ഷെ നടന്നില്ല. അന്ന് അത് മാറി താമസിക്കുക മാത്രമായിരുന്നില്ല, മറ്റ് പല കാര്യങ്ങളും ഉണ്ടായിരുന്നു. ഇബ്രാഹിമിന് മൂന്ന് വയസ് മാത്രമായിരുന്നു പ്രായം. അതുകൊണ്ട് തന്നെ ഞങ്ങള്‍ക്ക് അവരുടെ വേര്‍പിരിയല്‍ വിഷമം നിറഞ്ഞതായിരുന്നു.”

”കുട്ടികളോട് ഞങ്ങള്‍ക്ക് വലിയ ഇഷ്ടമായിരുന്നു, പ്രേത്യേകിച്ച് പുലിക്കുട്ടിയായിരുന്നു ഇബ്രാഹിമിനോടും. അമൃതയെ നഷ്ടപ്പെട്ടതോടെ കുട്ടികളെയും ഞങ്ങള്‍ക്ക് നഷ്ടമായെന്ന് തോന്നി. എല്ലാത്തോടും പൊരുത്തപ്പെടേണ്ടി വന്നു” എന്നാണ് കോഫി വിത്ത് കരണ്‍ ഷോയില്‍ ശര്‍മ്മിള വെളിപ്പെടുത്തിയിരിക്കുന്നത്.

1991ല്‍ ആയിരുന്നു അമൃതയും സെയ്ഫ് അലിഖാനും വിവാഹഹിതരായത്. 2004ല്‍ ആണ് ഇരുവരും വിവാഹമോചിതരായത്. 2012ല്‍ ആണ് സെയ്ഫ് അലിഖാന്‍ കരീന കപൂറിനെ വിവാഹം ചെയ്യുന്നത്. സെയ്ഫ്-കരീന ദമ്പതികള്‍ക്ക് തൈമൂര്‍, ജേ എന്ന രണ്ട് മക്കളുണ്ട്.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക