സെറ , ഫാഷന്‍ രംഗത്തെ കൊച്ചുരാജകുമാരി

മൂന്നു വയസ്സ് മാത്രം പ്രായമുള്ള, മോഡലിംഗ് രംഗത്തെ കൊച്ചു രാജകുമാരിയാണ് സെറ സനീഷ്. ചെറുപ്രായത്തിലെ മോഡല്‍ ആയ മിടുക്കിക്ക് സിനിമകളോടും പ്രിയമാണ്.

കുസൃതി കുടുക്കയായി കളിച്ചു നടക്കുമ്പോഴും, ക്യാമറയുടെ മുന്നില്‍ എത്തിയാല്‍ മികച്ചൊരു മോഡലിന്റെ,അഭിനേത്രിയുടെ പാകം വന്ന മനസ്സിനുടമ. പാകം വന്ന പ്രകടനത്തിന്റെ തെളിവാണ് തേടി എത്തിയ അവസരങ്ങള്‍.മൂഡ് എന്തായാലും ക്യാമറയുടെ മുന്നിലെത്തിയാല്‍ ആള് ഹാപ്പിയാണ്. ഏത് പോസ് വേണമെന്ന് പറഞ്ഞാല്‍ മതി സെറകുട്ടി റെഡി.

തിരുവനന്തപുരം കസവുമാള്‍, ഹെര്‍ബല്‍ വില്ലേജ് ആയുര്‍വേദ പ്രൊഡക്ട്സ് തുടങ്ങി നിരവധി പരസ്യ ചിത്രങ്ങളില്‍ വേഷമിട്ട ഈ കൊച്ചുമിടുക്കിക്ക് ബാലതാരങ്ങളുടെ സമൂഹമാധ്യമ ഗ്രൂപ്പിലും ഇന്റര്‍നാഷണല്‍ ആര്‍ട്ടിസ്റ്റ് ഗ്രൂപ്പിലും ആരാധകര്‍ ഏറെയാണ്.

യൂറോപ്യന്‍ രാജ്യങ്ങളായ യുഎസ്എ, കാനഡ,യുകെ,ഫ്രാന്‍സ്,അറബ് രാജ്യങ്ങളായ ദുബായ്,സൗദി, ഒമാന്‍,ബഹ്‌റിന്‍ എന്നിങ്ങനെയുള്ള ഇന്റര്‍നാഷണല്‍ സൈറ്റുകള്‍, നിരവധി മാഗസിനുകള്‍,മറ്റു പ്രൊഡക്ഷന്‍ കമ്പനികള്‍ ഇങ്ങനെ നീളുന്നു സെറ യുടെ ചിത്രങ്ങള്‍ മോഡല്‍ ആക്കിയവരുടെ പട്ടിക. യൂണൈറ്റഡ് ഫാഷന്‍ ഫെഡറേഷന്‍ മെമ്പര്‍ കൂടിയാണ് സെറ.

Latest Stories

റായ്ബറേലിയില്‍ മത്സരിക്കാന്‍ പ്രിയങ്കയില്ല; രാഹുല്‍ ഗാന്ധിയുമായി അവസാനഘട്ട ചര്‍ച്ചകള്‍ പുരോഗമിക്കുന്നു; പത്രിക സമര്‍പ്പിക്കേണ്ട അവസാന തീയതി നാളെ

വയറുവേദനയുമായി മെഡിക്കല്‍ കോളേജില്‍; നീക്കം ചെയ്തത് 10 കിലോഗ്രാമിലേറെ ഭാരമുള്ള ഗര്‍ഭാശയ മുഴ

ബ്രിജ് ഭൂഷണ്‍ സിംഗിന് പകരം മകന്‍; കൈസര്‍ഗഞ്ചില്‍ പിതാവിന് പകരം കരണ്‍ ഭൂഷണ്‍ ബിജെപി സ്ഥാനാര്‍ത്ഥി

മേയര്‍-കെഎസ്ആര്‍ടിസി വിവാദം; അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷന്‍

കൂട്ടയിടി നടക്കാതെ രണ്ടിനെയും പിടിച്ചുമാറ്റിയത് ഒരു തരത്തിൽ, മുംബൈ ഇന്ത്യൻസ് ക്യാമ്പിൽ നടന്നത് വമ്പൻ നാണക്കേട്; സംഭവം ഇങ്ങനെ

സിനിമാക്കഥ പോലെ തലൈവര്‍ ജീവിതം, ഇനി സ്‌ക്രീനില്‍ കാണാം; റെക്കോര്‍ഡ് തുകയ്ക്ക് അവകാശം വാങ്ങി നിര്‍മ്മാതാവ്

വില്‍പ്പനയില്‍ ഒന്നാമന്‍! ഇന്ത്യയിൽ ഏറ്റവുമധികം വിറ്റഴിക്കുന്ന കാർ ഇതാണ്..

ബലാത്സംഗ കേസ് പ്രതിയ്ക്ക് വേണ്ടി മോദി വോട്ട് ചോദിക്കുന്നു; പ്രധാനമന്ത്രി സ്ത്രീകളോട് മാപ്പ് പറയണമെന്ന് രാഹുല്‍ ഗാന്ധി

ലോകകപ്പിലും ഐപിഎൽ 2. 0 കാണാൻ പറ്റും, അങ്ങനെ വന്നാൽ ആ കൂട്ടരുടെ മരണം കാണാം; റിപ്പോർട്ടുകൾ ഇങ്ങനെ

ഫഹദിനൊപ്പം അഭിനയിക്കാന്‍ ആഗ്രഹമുണ്ട്, അതിനൊരു അവസരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഞാന്‍: രണ്‍ബിര്‍ കപൂര്‍