സി.ബി.എസ്.ഇ പരീക്ഷാകേന്ദ്രങ്ങള്‍ 3000-ത്തില്‍ നിന്നും 15000 ആക്കുന്നു

ജൂലൈ ഒന്നിന് ആരംഭിക്കുന്ന സിബിഎസ്ഇ പരീക്ഷകള്‍ക്കായി 15000 കേന്ദ്രങ്ങളൊരുക്കുമെന്ന് കേന്ദ്ര മാനവ വിഭവശേഷി മന്ത്രി രമേഷ് പൊക്രിയാല്‍. 3000 പരീക്ഷാകേന്ദ്രങ്ങള്‍ 15000 ആയി ഉയര്‍ത്തുമെന്നാണ് മന്ത്രി ട്വിറ്ററിലൂടെ വ്യക്തമാക്കിയത്. സാമൂഹിക അകലം ഉറപ്പാക്കാനായാണ് ഊ തീരുമാനം.

വിദ്യാര്‍ത്ഥികള്‍ മാസ്‌ക്ക് ധരിച്ചു വേണം പരീക്ഷയ്‌ക്കെത്താന്‍. സാനിറ്റൈസറുകളും പരീക്ഷയ്ക്ക് കൊണ്ടുവരാം. പരീക്ഷാഹാളില്‍ കയറുന്നതിന് മുമ്പ് തെര്‍മല്‍ ചെക്കിങ്ങും ഉണ്ടാകും. കോവിഡ് ജാഗ്രതാ നിര്‍ദേശങ്ങള്‍ അനുസരിച്ച് എന്റോള്‍ ചെയ്ത സ്‌കൂളുകളില്‍ തന്നെ വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷയെഴുതാം.

കണ്ടെയ്‌മെന്റ് സോണുകളില്‍ പരീക്ഷാകേന്ദ്രങ്ങള്‍ ഉണ്ടാവില്ല. വിദ്യാര്‍ത്ഥികള്‍ക്ക് ഗതാഗത സൗകര്യവും ഒരുക്കും. ജൂലൈ ഒന്നു മുതല്‍ 15 വരെയാണ് ബാക്കിയുള്ള പരീക്ഷകള്‍ ക്രമീകരിച്ചിരിക്കുന്നത്.

Latest Stories

'തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ സജീവമാകും, രാഹുൽ ഗാന്ധിയുമായി രണ്ട് മണിക്കൂർ എല്ലാം തുറന്ന് സംസാരിച്ചു'; സിപിഐഎമ്മുമായി ചർച്ച നടത്തിയെന്ന വാർത്തകൾ തള്ളി ശശി തരൂർ

'അഞ്ചുവർഷം ജനങ്ങൾക്ക് ഒന്നും കൊടുക്കാത്തവരാണ്, ബജറ്റ് ഭരണ പരാജയത്തിന്റെ ഫസ്റ്റ് ഡോക്യുമെന്റ്'; പി കെ കുഞ്ഞാലിക്കുട്ടി

ഒറ്റ ദിവസം കൂടിയത് 8640 രൂപ, പിടിവിട്ടു സ്വര്‍ണവില; ഒരു പവന് 1,31,160 രൂപ; ഒന്നര ലക്ഷമില്ലാതെ ഒരു പവന്റെ സ്വര്‍ണാഭരണം വാങ്ങാനാവില്ല; ഒറ്റ മാസത്തില്‍ വന്ന വ്യത്യാസം 31,000ല്‍ അധികം രൂപ; വില്‍പന ഇടിഞ്ഞു

ശബരിമല സ്വർണക്കൊള്ള കേസ്; കെ പി ശങ്കരദാസ് വീണ്ടും റിമാൻഡിൽ, എസ് ശ്രീകുമാറിന് ജാമ്യം

സ്വപ്നങ്ങളെ കൊല്ലുന്ന വ്യവസായം

ഞാൻ വിരമിക്കൽ പ്രഖ്യാപിച്ചത് ആ ഒരു കാരണം കൊണ്ടാണ്, എനിക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു അത്: യുവരാജ് സിങ്

'പൂച്ച പെറ്റുകിട‌ക്കുന്ന ഖജനാവ്'; ബജറ്റിൽ ജനങ്ങൾ വിശ്വസിക്കരുത്, പത്ത് വർഷം ചെയ്യാതിരുന്ന കാര്യങ്ങൾ ചെയ്യുമെന്ന് പ്രഖ്യാപിക്കുകയാണ്; ആളുകളെ കബളിപ്പിക്കാനുള്ള ബജറ്റെന്ന് വി ഡി സതീശൻ

'രണ്ടു മണിക്കൂറും 53 മിനിട്ടും'; തോമസ് ഐസക്കിനും ഉമ്മൻചാണ്ടിക്കും ശേഷം കേരള നിയമസഭയിലെ ദൈര്‍ഘ്യമേറിയ നാലാമത്തെ ബജറ്റ് അവതരിപ്പിച്ച് കെഎൻ ബാലഗോപാൽ

Kerala Budget 2026: ക്ഷേമ പെൻഷനായി 14500 കോടി വകയിരുത്തി സർക്കാർ; സ്ത്രീ സുരക്ഷ പെൻഷന് 3820 കോടി

Kerala Budget 2026: 'എസ്ഐആർ മത ന്യൂനപക്ഷങ്ങളിൽ വലിയ ആശങ്ക ഉണ്ടാക്കുന്നു'; പരിഹരിക്കാനായി എല്ലാ പൗരന്മാർക്കും കേരളത്തിൽ നേറ്റിവിറ്റി കാർഡ്