സി.ബി.എസ്.ഇ പരീക്ഷാകേന്ദ്രങ്ങള്‍ 3000-ത്തില്‍ നിന്നും 15000 ആക്കുന്നു

ജൂലൈ ഒന്നിന് ആരംഭിക്കുന്ന സിബിഎസ്ഇ പരീക്ഷകള്‍ക്കായി 15000 കേന്ദ്രങ്ങളൊരുക്കുമെന്ന് കേന്ദ്ര മാനവ വിഭവശേഷി മന്ത്രി രമേഷ് പൊക്രിയാല്‍. 3000 പരീക്ഷാകേന്ദ്രങ്ങള്‍ 15000 ആയി ഉയര്‍ത്തുമെന്നാണ് മന്ത്രി ട്വിറ്ററിലൂടെ വ്യക്തമാക്കിയത്. സാമൂഹിക അകലം ഉറപ്പാക്കാനായാണ് ഊ തീരുമാനം.

വിദ്യാര്‍ത്ഥികള്‍ മാസ്‌ക്ക് ധരിച്ചു വേണം പരീക്ഷയ്‌ക്കെത്താന്‍. സാനിറ്റൈസറുകളും പരീക്ഷയ്ക്ക് കൊണ്ടുവരാം. പരീക്ഷാഹാളില്‍ കയറുന്നതിന് മുമ്പ് തെര്‍മല്‍ ചെക്കിങ്ങും ഉണ്ടാകും. കോവിഡ് ജാഗ്രതാ നിര്‍ദേശങ്ങള്‍ അനുസരിച്ച് എന്റോള്‍ ചെയ്ത സ്‌കൂളുകളില്‍ തന്നെ വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷയെഴുതാം.

കണ്ടെയ്‌മെന്റ് സോണുകളില്‍ പരീക്ഷാകേന്ദ്രങ്ങള്‍ ഉണ്ടാവില്ല. വിദ്യാര്‍ത്ഥികള്‍ക്ക് ഗതാഗത സൗകര്യവും ഒരുക്കും. ജൂലൈ ഒന്നു മുതല്‍ 15 വരെയാണ് ബാക്കിയുള്ള പരീക്ഷകള്‍ ക്രമീകരിച്ചിരിക്കുന്നത്.

Latest Stories

തൃണമൂൽ കോൺഗ്രസിലെ ആഭ്യന്തര കലാപം പിളർപ്പിലേക്ക്; യഥാർത്ഥ തൃണമൂൽ തങ്ങളെന്ന് വിമതർ, നാളെ സ്പീക്കർക്ക് കത്ത് നൽകും

നെടുമ്പാശ്ശേരിയില്‍ വിമാനം താഴ്ന്ന് പറന്ന് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു; ഒരാള്‍ക്ക് പരിക്ക്

'നിപ പ്രതിരോധത്തില്‍ ഏകോപനമില്ലായ്മ തുടരുന്നു, മുന്‍ സര്‍ക്കാര്‍ കാണിച്ച ജാഗ്രത ഇപ്പോള്‍ കാണാനില്ല'; ആരോഗ്യവകുപ്പിനെ വിമർശിച്ച് പിണറായി വിജയന്‍

കോഴിക്കോട് വീണ്ടും ഷിഗെല്ല കേസ്; പയ്യോളിയിൽ 9 വയസുകാരന് രോഗബാധ സ്ഥിരീകരിച്ചു

ഇന്ത്യയുടെ തീരങ്ങളിൽ നിശ്ശബ്ദമായി നടക്കുന്നത് ഒരു പരിസ്ഥിതി ദുരന്തമല്ല, ഒരു രാഷ്ട്രീയ കുറ്റകൃത്യമാണ്

'പറയുന്നതല്ല നടപ്പാക്കുന്നത്, ആളെ പറ്റിക്കൽ'; KSRTC ബസിലെ സ്ത്രീകളുടെ സൗജന്യയാത്രയുടെ ഉദ്‌ഘാടനത്തിൽ നിന്നും സിപിഐഎം എംഎൽഎമാർ വിട്ടുനിൽക്കുമെന്ന് എം വി ഗോവിന്ദൻ

'സ‍ർക്കാരിൻ്റെ വീഴ്ചകൾക്ക് അവരെ ഉത്തരവാദികളാക്കാനും നമ്മുടെ ശബ്ദമുയർത്താനും ഒപ്പം ചേരുക';സിജെപി പ്രതിഷേധത്തിൽ പങ്കെടുക്കാൻ പ്രകാശ് രാജും

'അന്‍സിബ മതം മാറ്റാന്‍ ശ്രമിച്ചിട്ടില്ല'; പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ മകന്‍ മൊഴി നല്‍കി

'നരേന്ദ്രമോദിയെ വാരിപ്പുണരട്ടെ', രാഹുൽ ഗാന്ധിക്ക് മുന്നിൽ വാരിപ്പുണരാൻ നിന്നുകൊടുക്കുന്ന ആളല്ല പിണറായി: കെ. എൻ. ബാലഗോപാൽ

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി; വിമത കലാപം രൂക്ഷമായതോടെ മമത ബാനർജിയുടെ നിർണായക നീക്കം