ട്രംപിന്റെ പ്രഖ്യാപനത്തിന് കാതോര്‍ത്ത് ലോകം; താരിഫുകള്‍ ഏപ്രില്‍ 2 മുതല്‍ പ്രാബല്യത്തില്‍; സ്വര്‍ണ വിലയിലെ കുതിപ്പ് തുടരുമോ?

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇറക്കുമതി തീരുവയില്‍ നേരിയ ഇളവുകളെങ്കിലും വന്നാല്‍ സ്വര്‍ണ്ണത്തിന്റെ കുതിപ്പ് തുടര്‍ന്നേക്കില്ല. സ്വര്‍ണ്ണത്തില്‍ നിക്ഷേപം നടത്തിയിട്ടുള്ള വന്‍കിട നിക്ഷേപകര്‍ താല്‍ക്കാലികമായി ലാഭം എടുത്ത് പിരിയാന്‍ സാധ്യതയെന്നാണ് വിലയിരുത്തലുകള്‍.

2024 ഏപ്രില്‍1ന് അന്താരാഷ്ട്ര സ്വര്‍ണ്ണവില 2623 ഡോളര്‍ ആയിരുന്നു. 2025 സാമ്പത്തിക വര്‍ഷം അവസാനിച്ച മാര്‍ച്ച് 31ന് 3148 ഡോളര്‍ ആയിരുന്നു രാജ്യാന്തര വില. 890 ഡോളറിന്റെ വലിയ വ്യത്യാസമാണ് ഒരു വര്‍ഷത്തിനുള്ളില്‍ സംഭവിച്ചത്. മുമ്പ് എങ്ങും ഇത്രമാത്രം ഒരു വര്‍ദ്ധനവ് വന്നിട്ടില്ല.
ഈ കാലയളവില്‍ ആഭ്യന്തര വില 2150 രൂപ ഗ്രാമിനും, പവന് 17200 രൂപയുടെയും വ്യത്യാസമാണ് അനുഭവപ്പെട്ടത്.

ഈ കാലയളവില്‍ രൂപയുടെ വിനിമയ നിരക്ക് 85.55 ആയിരുന്നത് ഇപ്പോള്‍ 85.45 കരുത്ത് ആയിട്ടുണ്ട്. ആറുമാസം മുമ്പ് 87 രൂപയ്ക്ക് മുകളില്‍ പോയിരുന്നതാണ് രൂപയുടെ വിനിമയ നിരക്ക്. താല്‍ക്കാലികമായ ഒരു ചാഞ്ചാട്ടം സ്വര്‍ണ്ണവിലയില്‍ ഉണ്ടായാലും വില മുന്നോട്ട് തന്നെയായിരിക്കുമെന്നുള്ള റിപ്പോര്‍ട്ടുകള്‍ ആണ് വരുന്നത്.

2025 ജനുവരി ഒന്നിന് 7150 രൂപയായിരുന്നു സ്വര്‍ണ്ണവില ഗ്രാമിന്. പവന്‍ വില 57,200 രൂപയുമായിരുന്നു കഴിഞ്ഞ മൂന്നു മാസത്തിനുള്ളില്‍ സ്വര്‍ണ്ണവില ഗ്രാമിന് 1360 രൂപയുടെ വ്യത്യാസവും പവന്‍ വിലയില്‍ 10880 രൂപയുടെയും വര്‍ദ്ധനവാണ് രേഖപ്പെടുത്തിയത്.

Latest Stories

അമേരിക്കയുമായി ഒരു ചർച്ചയ്ക്കുമില്ല, യുദ്ധം അഞ്ച് വർഷത്തേക്ക് തുടരാനും തയ്യാർ; ട്രംപിനെ തള്ളി ഇറാൻ

'ഫാസ്റ്റ് ബോളർമാരിലെ ഉസ്മാൻ താരിഖാണ് ജസ്പ്രീത് ബുംറ'; പാകിസ്ഥാൻ സിലക്ടറിന്റെ വാക്കുകൾക്കെതിരെ വിമർശനം ശക്തം

'മര്യാദയ്ക്ക് ശ്രദ്ധിച്ച് നിൽക്കണമായിരുന്നു, നിയമം വെച്ച് തന്നെയാണ് പുറത്താക്കിയത്'; സൽമാന് മറുപടിയുമായി ലിറ്റൺ ദാസ്

ടി-20 ലോകകപ്പ് ജേതാവിന് ജന്മനാടിന്റെ ആദരം; സഞ്ജുവിനെ ആദരിക്കാൻ കെസിഎ

ആലുവ അതുൽ ആക്രമിക്കപ്പെടുമെന്ന് ഒരാഴ്ച മുൻപ് ഇന്റലിജിൻസ് റിപ്പോർട്ട് ലഭിച്ചു; എന്നാൽ പോലീസ് അവഗണിച്ചു

ഇമ്മാതിരി മോശമായ പ്രവർത്തി ഞാൻ കാണിക്കില്ലായിരുന്നു: സല്‍മാന്‍ അലി ആഗ

'മാറ്റം അനിവാര്യം' ശ്രീനാരായണ ഭക്തര്‍ക്ക് ആശ്വാസമുള്ള പ്രഖ്യാപനം; വെള്ളാപ്പള്ളി നടേശനെ പുറത്താക്കിയ കോടതിവിധി സ്വാഗതം ചെയ്ത് ശിവഗിരി മഠം

യുഎഇയിലും മറ്റ് പലയിടത്തും പാചകവാതക നിയന്ത്രണമുണ്ട്, അവിടെ ജനാധിപത്യം അല്ലാത്തത് കൊണ്ട് ജനങ്ങൾ കയർത്തു സംസാരിക്കുന്നില്ല : സുരേഷ് ഗോപി

ശിവാലിക്കിന് പിന്നാലെ ഹോർമുസ് കടലിടുക്ക് കടന്ന് 'നന്ദാദേവി'യും; വരുന്നത് 46,000 മെട്രിക് ടണ്ണിലധികം എൽപിജി ചരക്കുമായി

'സൗന്ദര്യവും പാരമ്പര്യവും നോക്കിയല്ല സ്ഥാനാര്‍ത്ഥികളെ നിര്‍ണയിക്കുന്നത്, ഈട്ടി തടിയായാലും തേക്കായാലും മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോകും'; എംപിമാർ മത്സരിക്കേണ്ട : രാജ്‌മോഹൻ ഉണ്ണിത്താന്‍